ഓജോ ബോർഡ് കളിച്ച കൂട്ടുകാരി 'മരിച്ചു'; ഒപ്പം കളിച്ച 13കാരി വീടുവിട്ടിറങ്ങി

Last Updated:

വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുള്‍മുനയിലാക്കി നാലു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്..

കൊല്ലം: കൂട്ടുകാരിയോടൊപ്പം ഓജോ ബോര്‍ഡ് കളിച്ച പതിമൂന്നുകാരിയെ കാണാതായത് വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുള്‍മുനയിലാക്കി.
കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. ഈ ഞെട്ടലില്‍ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
നാലു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച പകല്‍ മൂന്നരയോടെ കണ്ണനല്ലൂര്‍ പാങ്കോണത്തായിരുന്നു സംഭവം.
പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ രാത്രി 7.30ന് ചേരിക്കോണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഓജോ ബോർഡ് കളിച്ച കൂട്ടുകാരി 'മരിച്ചു'; ഒപ്പം കളിച്ച 13കാരി വീടുവിട്ടിറങ്ങി
Next Article
advertisement
പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചത് മാർപ്പാപ്പ പറഞ്ഞിട്ടോ?
പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചത് മാർപ്പാപ്പ പറഞ്ഞിട്ടോ?
  • പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനാ ട്രൈബ്യൂണല്‍ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി നിരോധിച്ചു

  • മാര്‍പാപ്പയുടെ കമ്യൂണിസത്തെ അപലപിക്കുന്ന 1931, 1937 ലേഖനങ്ങള്‍ കോടതി വിധിയില്‍ ഉദ്ധരിച്ചു

  • പാര്‍ട്ടിയുടെ രേഖകളും പ്രവര്‍ത്തനങ്ങളും ഏകാധിപത്യ കമ്യൂണിസ്റ്റ് തത്വങ്ങളുമായി യോജിക്കുന്നതാണെന്ന് കോടതി

View All
advertisement