ആലപ്പുഴയിൽ മഴ കനത്തു തന്നെ, വെള്ളക്കെട്ട് രൂക്ഷം

Last Updated:
ഒന്നു ശക്തമായി മഴ പെയ്തു കഴിഞ്ഞാൽ കുട്ടനാടിൻ്റെ അവസ്ഥ ഇതാണ്.
1/6
 ഒന്നു ശക്തമായി മഴ പെയ്തു കഴിഞ്ഞാൽ കുട്ടനാടിൻ്റെ അവസ്ഥ ഇതാണ്. മഴ കടുക്കുമ്പോൾ ആലപ്പുഴ കുട്ടനാട് ഭാഗത്തെ റോഡുകളിലും വീടുകളിലുമെല്ലാം വെള്ളം കയറും. കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടവും ഉണ്ടാകുന്നു.
ഒന്നു ശക്തമായി മഴ പെയ്തു കഴിഞ്ഞാൽ കുട്ടനാടിൻ്റെ അവസ്ഥ ഇതാണ്. മഴ കടുക്കുമ്പോൾ ആലപ്പുഴ കുട്ടനാട് ഭാഗത്തെ റോഡുകളിലും വീടുകളിലുമെല്ലാം വെള്ളം കയറും. കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടവും ഉണ്ടാകുന്നു.
advertisement
2/6
 ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ലഭിച്ചെങ്കിലും, കിഴക്കൻ വെള്ളത്തിന്റെ വരവ് വെള്ളപ്പൊക്ക ഭീഷണി വർദ്ധിപ്പിക്കുകയാണ്. ജില്ലയിൽ വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്.വീടുകളിൽ വെള്ളം കയറി സാധന സാമഗ്രികൾ നശിച്ചതിനാൽ ധാരാളം ആളുകൾ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നു.
ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ലഭിച്ചെങ്കിലും, കിഴക്കൻ വെള്ളത്തിന്റെ വരവ് വെള്ളപ്പൊക്ക ഭീഷണി വർദ്ധിപ്പിക്കുകയാണ്. ജില്ലയിൽ വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്.വീടുകളിൽ വെള്ളം കയറി സാധന സാമഗ്രികൾ നശിച്ചതിനാൽ ധാരാളം ആളുകൾ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നു.
advertisement
3/6
 വെള്ളവും പുഴയും കായലുകളും പച്ചപ്പും കൊണ്ട് സമൃദ്ധമായ എന്ന് വിശേഷിപ്പിക്കുന്ന കുട്ടനാടിൻ്റെ ദുരിതം പേറുന്ന മറുവശമാണത്. വീടുകളിൽ വെള്ളം കയറി സാധന സാമഗ്രികൾ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിലേക്ക് മാറുന്നത് സങ്കടകരമായ അവസ്ഥയാണ്.
വെള്ളവും പുഴയും കായലുകളും പച്ചപ്പും കൊണ്ട് സമൃദ്ധമായ എന്ന് വിശേഷിപ്പിക്കുന്ന കുട്ടനാടിൻ്റെ ദുരിതം പേറുന്ന മറുവശമാണത്. വീടുകളിൽ വെള്ളം കയറി സാധന സാമഗ്രികൾ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിലേക്ക് മാറുന്നത് സങ്കടകരമായ അവസ്ഥയാണ്.
advertisement
4/6
 2018ലെ പ്രളയത്തിനുശേഷം നിർമ്മിക്കുന്ന വീടുകൾ 5 മുതൽ 15 അടി വരെ ഉയരത്തിൽ തൂണുകൾ നിർമ്മിച്ച ശേഷം അതിനുമുകളിൽ ആണ് വീടുകൾ നിർമ്മിച്ചു കൊണ്ടിരുന്നത്. ഇത് ഒരു പരിധി വരെ ജനങ്ങൾക്ക്, പ്രളയത്തെ അതിജീവിക്കുവാനും സാധനസാമഗ്രികൾ നശിച്ചു പോകാതിരിക്കുവാനും കുട്ടനാട്ടുകാരെ സഹായകരമാകുന്നു.
2018ലെ പ്രളയത്തിനുശേഷം നിർമ്മിക്കുന്ന വീടുകൾ 5 മുതൽ 15 അടി വരെ ഉയരത്തിൽ തൂണുകൾ നിർമ്മിച്ച ശേഷം അതിനുമുകളിൽ ആണ് വീടുകൾ നിർമ്മിച്ചു കൊണ്ടിരുന്നത്. ഇത് ഒരു പരിധി വരെ ജനങ്ങൾക്ക്, പ്രളയത്തെ അതിജീവിക്കുവാനും സാധനസാമഗ്രികൾ നശിച്ചു പോകാതിരിക്കുവാനും കുട്ടനാട്ടുകാരെ സഹായകരമാകുന്നു.
advertisement
5/6
 എന്നിരുന്നാലും, വെള്ളപ്പൊക്കം മൂലം ജനങ്ങൾക്ക് വൻ ദുരിതം സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ട്. ജില്ലയിൽ ഡെങ്കും മറ്റ് രോഗങ്ങളും വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
എന്നിരുന്നാലും, വെള്ളപ്പൊക്കം മൂലം ജനങ്ങൾക്ക് വൻ ദുരിതം സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ട്. ജില്ലയിൽ ഡെങ്കും മറ്റ് രോഗങ്ങളും വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
advertisement
6/6
 കുട്ടനാടിന്റെ ദുരിതം ലഘൂകരിക്കാൻ സർക്കാർ, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവർ ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താൻ സഹായിക്കേണ്ടത് അടിയന്തിരമാണ്.
കുട്ടനാടിന്റെ ദുരിതം ലഘൂകരിക്കാൻ സർക്കാർ, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവർ ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താൻ സഹായിക്കേണ്ടത് അടിയന്തിരമാണ്.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement