'അവൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല; എന്നിലൂടെ ജീവിക്കുന്നു'; സുശാന്തിന്റെ ഓർമ്മയില്‍ സഹോദരി

Last Updated:
അന്ന് സംഭവിച്ചതെന്ത്? ഞങ്ങൾ ഇപ്പോഴും ആ ഉത്തരം തേടുന്നുവെന്നും സുശാന്തിന്റെ സഹോദരി ശ്വേതാ സിം​ഗ് പറഞ്ഞു
1/8
 കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച് സുശാന്ത് സിംഗ് രജ്പുതിന്റെ സഹോദരി ശ്വേത സിംഗ് രജ്പുത്. സുശാന്തിന്റെ നാലാം ചരമ വാർഷികത്തിന് മുന്നോടിയായാണ് സന്ദർശനം. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എത്തിയത്.
കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച് സുശാന്ത് സിംഗ് രജ്പുതിന്റെ സഹോദരി ശ്വേത സിംഗ് രജ്പുത്. സുശാന്തിന്റെ നാലാം ചരമ വാർഷികത്തിന് മുന്നോടിയായാണ് സന്ദർശനം. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എത്തിയത്.
advertisement
2/8
 മരിക്കുന്നതിന് മുൻപ് സുശാന്ത് കേദാർനാഥിൽ സന്ദർശനം നടത്തിയപ്പോൾ എടുത്ത ചില ചിത്രങ്ങളും സഹോദരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം വികാരനിർഭരമായ ചെറുകുറിപ്പും ശ്വേതാ പങ്കുവച്ചിട്ടുണ്ട്.
മരിക്കുന്നതിന് മുൻപ് സുശാന്ത് കേദാർനാഥിൽ സന്ദർശനം നടത്തിയപ്പോൾ എടുത്ത ചില ചിത്രങ്ങളും സഹോദരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം വികാരനിർഭരമായ ചെറുകുറിപ്പും ശ്വേതാ പങ്കുവച്ചിട്ടുണ്ട്.
advertisement
3/8
 നാലുവർഷം മുമ്പുള്ള ജൂൺ 14-നാണ് ഞങ്ങൾക്ക് ഞങ്ങളുടെ പ്രിയപ്പെട്ട സുശാന്തിനെ നഷ്ടമായത്. ആ ദുരന്ത ദിവസത്തിൽ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങൾ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് ശ്വേത ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്.
നാലുവർഷം മുമ്പുള്ള ജൂൺ 14-നാണ് ഞങ്ങൾക്ക് ഞങ്ങളുടെ പ്രിയപ്പെട്ട സുശാന്തിനെ നഷ്ടമായത്. ആ ദുരന്ത ദിവസത്തിൽ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങൾ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് ശ്വേത ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്.
advertisement
4/8
 'ഇന്ന് ജൂൺ ഒന്ന്. ജൂൺ പതിനാലിനാണ് ഞങ്ങൾക്ക് സുശാന്തിനെ നഷ്ടപ്പെട്ടത്. നാല് വർഷം പിന്നിടുമ്പോഴും സഹോദരന് ആ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാനുളള ഉത്തരത്തിനായി അന്വേഷിക്കുകയാണ്. സുശാന്തുമായി കൂടുതൽ അടുക്കാനാണ് ഞാൻ കേദാർനാഥിലെത്തി പ്രാർത്ഥിച്ചത്. ഇവിടെയെത്തിയപ്പോൾ തന്നെ എനിക്ക് വളരെയധികം വിഷമം തോന്നി.
'ഇന്ന് ജൂൺ ഒന്ന്. ജൂൺ പതിനാലിനാണ് ഞങ്ങൾക്ക് സുശാന്തിനെ നഷ്ടപ്പെട്ടത്. നാല് വർഷം പിന്നിടുമ്പോഴും സഹോദരന് ആ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാനുളള ഉത്തരത്തിനായി അന്വേഷിക്കുകയാണ്. സുശാന്തുമായി കൂടുതൽ അടുക്കാനാണ് ഞാൻ കേദാർനാഥിലെത്തി പ്രാർത്ഥിച്ചത്. ഇവിടെയെത്തിയപ്പോൾ തന്നെ എനിക്ക് വളരെയധികം വിഷമം തോന്നി.
advertisement
5/8
 കണ്ണീർ നിയന്ത്രിക്കാൻ സാധിച്ചില്ല. ഇവിടെ കുറച്ച് സമയം നടന്നു. അപ്പോഴേക്കും കരയാൻ ആരംഭിച്ചു.സുശാന്തിന്റെ സാന്നിദ്ധ്യം എനിക്ക് ഇവിടെ അനുഭവിച്ചറിയാൻ സാധിച്ചു. അവനെ വാരിപ്പുണരാൻ എനിക്കുതോന്നി. സുശാന്തിരുന്ന സ്ഥലത്ത് ഞാനും ഇരുന്ന് ധ്യാനിച്ചു.
കണ്ണീർ നിയന്ത്രിക്കാൻ സാധിച്ചില്ല. ഇവിടെ കുറച്ച് സമയം നടന്നു. അപ്പോഴേക്കും കരയാൻ ആരംഭിച്ചു.സുശാന്തിന്റെ സാന്നിദ്ധ്യം എനിക്ക് ഇവിടെ അനുഭവിച്ചറിയാൻ സാധിച്ചു. അവനെ വാരിപ്പുണരാൻ എനിക്കുതോന്നി. സുശാന്തിരുന്ന സ്ഥലത്ത് ഞാനും ഇരുന്ന് ധ്യാനിച്ചു.
advertisement
6/8
 ആ നിമിഷങ്ങളിൽ അവൻ എന്റെയൊപ്പം ഉണ്ടെന്ന് തോന്നി. എന്നിലൂടെ അവൻ ജീവിക്കുന്നു. അവൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല. ഇവിടെ ഇന്റർനെ​റ്റ് സംവിധാനം അധികം ലഭ്യമായിരുന്നില്ല.
ആ നിമിഷങ്ങളിൽ അവൻ എന്റെയൊപ്പം ഉണ്ടെന്ന് തോന്നി. എന്നിലൂടെ അവൻ ജീവിക്കുന്നു. അവൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല. ഇവിടെ ഇന്റർനെ​റ്റ് സംവിധാനം അധികം ലഭ്യമായിരുന്നില്ല.
advertisement
7/8
 കാറിലിരുന്നപ്പോൾ ഞാൻ ഇൻസ്​റ്റഗ്രാമിൽ ഒരു ഫോട്ടോ കണ്ടു. ഇവിടെ ഒരു സന്ന്യാസിയോടൊപ്പമുളള സുശാന്തിന്റെ ഫോട്ടോ കാണാൻ ഇടയായി. എനിക്കും ആ സന്ന്യാസിയെ കാണാൻ സാധിച്ചു. ദൈവത്തിന് നന്ദി പറയുന്നു'- ശ്വേത പോസ്റ്റിൽ കുറിച്ചു.
കാറിലിരുന്നപ്പോൾ ഞാൻ ഇൻസ്​റ്റഗ്രാമിൽ ഒരു ഫോട്ടോ കണ്ടു. ഇവിടെ ഒരു സന്ന്യാസിയോടൊപ്പമുളള സുശാന്തിന്റെ ഫോട്ടോ കാണാൻ ഇടയായി. എനിക്കും ആ സന്ന്യാസിയെ കാണാൻ സാധിച്ചു. ദൈവത്തിന് നന്ദി പറയുന്നു'- ശ്വേത പോസ്റ്റിൽ കുറിച്ചു.
advertisement
8/8
 2020 ജൂൺ 14നാണ് മുംബയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിനുപിന്നിലുളള ദുരൂഹത ഇന്നും വ്യക്തമായിട്ടില്ല. നിലവിൽ അന്വേഷണം തുടരുകയാണ്.
2020 ജൂൺ 14നാണ് മുംബയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിനുപിന്നിലുളള ദുരൂഹത ഇന്നും വ്യക്തമായിട്ടില്ല. നിലവിൽ അന്വേഷണം തുടരുകയാണ്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement