'സ്ത്രീകളുടെ ശരീരം അമൂല്യമാണ്, എത്രത്തോളം മറച്ചുവെക്കുന്നോ അത്രയും നല്ലത്': സൽമാൻ ഖാൻ

Last Updated:
സൽമാൻ ഖാന്റെ സെറ്റിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിന് പ്രത്യേക നിയമമുണ്ടോ? വിവാദങ്ങളോട് പ്രതികരിച്ച് താരം
1/8
 അടുത്തിടെയാണ് സൽമാൻ ഖാനെ കുറിച്ച് നടി പലക് തിവാരിയുടെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. സൽമാൻ ഖാന്റെ സിനിമാ സെറ്റിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിന് 'പ്രത്യേക' നിയമങ്ങളുണ്ടെന്നായിരുന്നു പലക് തിവാരിയുടെ പരാമർശം.
അടുത്തിടെയാണ് സൽമാൻ ഖാനെ കുറിച്ച് നടി പലക് തിവാരിയുടെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. സൽമാൻ ഖാന്റെ സിനിമാ സെറ്റിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിന് 'പ്രത്യേക' നിയമങ്ങളുണ്ടെന്നായിരുന്നു പലക് തിവാരിയുടെ പരാമർശം.
advertisement
2/8
 സൽമാൻ ഖാനെ പുകഴ്ത്തിയാണ് പലക് തിവാരി സംസാരിച്ചതെങ്കിലും വലിയ വിമർശനങ്ങളാണ് സൽമാനെതിരെ ഇതോടെ ഉയർന്നത്.
സൽമാൻ ഖാനെ പുകഴ്ത്തിയാണ് പലക് തിവാരി സംസാരിച്ചതെങ്കിലും വലിയ വിമർശനങ്ങളാണ് സൽമാനെതിരെ ഇതോടെ ഉയർന്നത്.
advertisement
3/8
 സൽമാൻ ഖാന്റെ സെറ്റിൽ സ്ത്രീകൾ 'നല്ല പെൺകുട്ടികളെ' പോലെ ശരീരം മറയ്ക്കുന്നതും കഴുത്തിറക്കമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദേശം എന്നായിരുന്നു പലക് തിവാരിയുടെ പരാമർശം. ഇതിനെതിരെ സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങൾ സൽമാനെതിരെ ഉയർന്നിരുന്നു.
സൽമാൻ ഖാന്റെ സെറ്റിൽ സ്ത്രീകൾ 'നല്ല പെൺകുട്ടികളെ' പോലെ ശരീരം മറയ്ക്കുന്നതും കഴുത്തിറക്കമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദേശം എന്നായിരുന്നു പലക് തിവാരിയുടെ പരാമർശം. ഇതിനെതിരെ സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങൾ സൽമാനെതിരെ ഉയർന്നിരുന്നു.
advertisement
4/8
 ഇപ്പോൾ ഈ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സൽമാൻ ഖാൻ. താരം അതിഥിയായി എത്തുന്ന 'ആപ് കീ അദാലത്ത്' എന്ന പരിപാടിയിലാണ് സ്ത്രീകളെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് സൽമാൻ വ്യക്തമാക്കിയത്.
ഇപ്പോൾ ഈ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സൽമാൻ ഖാൻ. താരം അതിഥിയായി എത്തുന്ന 'ആപ് കീ അദാലത്ത്' എന്ന പരിപാടിയിലാണ് സ്ത്രീകളെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് സൽമാൻ വ്യക്തമാക്കിയത്.
advertisement
5/8
 തന്റെ സെറ്റിൽ സ്ത്രീകൾക്ക് പ്രത്യേക നിയമങ്ങളുണ്ടോ എന്ന ചോദ്യത്തിന് സൽമാന്റെ മറുപടി ഇങ്ങനെ, "സ്ത്രീകളുടെ ശരീരം വളരെ അമൂല്യമാണെന്നാണ് ഞാൻ കരുതുന്നത്. അത് എത്രത്തോളം മറച്ചുവെക്കുന്നോ അത്രയും നല്ലത്".
തന്റെ സെറ്റിൽ സ്ത്രീകൾക്ക് പ്രത്യേക നിയമങ്ങളുണ്ടോ എന്ന ചോദ്യത്തിന് സൽമാന്റെ മറുപടി ഇങ്ങനെ, "സ്ത്രീകളുടെ ശരീരം വളരെ അമൂല്യമാണെന്നാണ് ഞാൻ കരുതുന്നത്. അത് എത്രത്തോളം മറച്ചുവെക്കുന്നോ അത്രയും നല്ലത്".
advertisement
6/8
 അതേസമയം, 'ഒ ഓ ജാനെ ജാനെ' എന്ന ഗാനരംഗത്ത് ഷർട്ട് ഊരി അഭിനയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ, ആ പാട്ടിൽ താൻ സ്വിമ്മിംഗ് ട്രങ്കുകൾ ധരിച്ചിരുന്നു. മാത്രമല്ല, അത് വേറൊരു കാലമായിരുന്നു. ഇപ്പോൾ സാഹചര്യം കുറച്ച് മാറിയിട്ടുണ്ട്.
അതേസമയം, 'ഒ ഓ ജാനെ ജാനെ' എന്ന ഗാനരംഗത്ത് ഷർട്ട് ഊരി അഭിനയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ, ആ പാട്ടിൽ താൻ സ്വിമ്മിംഗ് ട്രങ്കുകൾ ധരിച്ചിരുന്നു. മാത്രമല്ല, അത് വേറൊരു കാലമായിരുന്നു. ഇപ്പോൾ സാഹചര്യം കുറച്ച് മാറിയിട്ടുണ്ട്.
advertisement
7/8
 സ്ത്രീകളെ സംബന്ധിച്ചല്ല, പുരുഷന്മാരെ സംബന്ധിച്ച്... നിങ്ങളുടെ സഹോദരിമാരേയും ഭാര്യമാരേയും അമ്മമാരേയും പുരുഷന്മാർ നോക്കുന്ന രീതി തനിക്ക് ഇഷ്ടമല്ല. അവർ ഈ അപമാനത്തിലൂടെ കടന്നുപോകാൻ താൻ ആഗ്രഹിക്കുന്നില്ല.
സ്ത്രീകളെ സംബന്ധിച്ചല്ല, പുരുഷന്മാരെ സംബന്ധിച്ച്... നിങ്ങളുടെ സഹോദരിമാരേയും ഭാര്യമാരേയും അമ്മമാരേയും പുരുഷന്മാർ നോക്കുന്ന രീതി തനിക്ക് ഇഷ്ടമല്ല. അവർ ഈ അപമാനത്തിലൂടെ കടന്നുപോകാൻ താൻ ആഗ്രഹിക്കുന്നില്ല.
advertisement
8/8
Salman Khan, Salman Khan bullet proof car, nissan patrol bulletproof suv, Salman Khan new SUV, Salman Khan death threat, Salman khan Lawrence Bishnoi, gangster Lawrence Bishnoi, Salman Khan news, Salman Khan new Film, Antim: The Final Truth, Antim Review, സൽമാൻ ഖാൻ
മാന്യമായ ഒരു സിനിമ ചെയ്താൽ എല്ലാവരും കുടുംബത്തോടൊപ്പം അത് കാണാൻ പോകും. ഒരു സിനിമ ചെയ്യുമ്പോൾ നമ്മുടെ നായികമാരെ, സ്ത്രീകളെ അങ്ങനെ നോക്കാനുള്ള അവസരം അവർക്ക് നൽകാതിരിക്കാനാണ് ശ്രമമെന്നും വിവാദ വിഷയത്തിൽ സൽമാൻ പറഞ്ഞു.
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement