advertisement

'മൃതദേഹങ്ങളിൽ ചവിട്ടിയാണ് ബസിന് പുറത്തിറങ്ങാൻ ശ്രമിച്ചത്': അപകട സമയത്തെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍

Last Updated:
അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്
1/7
 ആഗ്രയിലെ യമുന എക്സ്പ്രസ് വേയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിലെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍
ആഗ്രയിലെ യമുന എക്സ്പ്രസ് വേയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിലെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍
advertisement
2/7
 കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് യമുനാ എക്സ്പ്രസ് വേയിൽ ആഗ്രയ്ക്ക് സമീപം ബസ് കനാലിലേക്ക് മറിഞ്ഞത്. 30 പേരാണ് അപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് യമുനാ എക്സ്പ്രസ് വേയിൽ ആഗ്രയ്ക്ക് സമീപം ബസ് കനാലിലേക്ക് മറിഞ്ഞത്. 30 പേരാണ് അപകടത്തിൽ മരിച്ചത്.
advertisement
3/7
 53 യാത്രക്കാരണ് ബസിലുണ്ടായിരുന്നത്. ഡിവൈഡറിൽ ഇടിച്ചാണ് നാൽപത് അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. അമിത വേഗതയിലായിരുന്ന ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
53 യാത്രക്കാരണ് ബസിലുണ്ടായിരുന്നത്. ഡിവൈഡറിൽ ഇടിച്ചാണ് നാൽപത് അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. അമിത വേഗതയിലായിരുന്ന ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
advertisement
4/7
 അമിത വേഗത തന്നെയാണ് അപകടത്തിനിടയാക്കിയതെന്നാണ് രക്ഷപെട്ട യാത്രക്കാരും പറയുന്നത്. അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്
അമിത വേഗത തന്നെയാണ് അപകടത്തിനിടയാക്കിയതെന്നാണ് രക്ഷപെട്ട യാത്രക്കാരും പറയുന്നത്. അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്
advertisement
5/7
 യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. രണ്ട് തവണ കരണം മറിഞ്ഞാണ് ബസ് താഴേക്ക് പതിച്ചതെന്ന് രക്ഷപെട്ടവർ പറയുന്നു
യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. രണ്ട് തവണ കരണം മറിഞ്ഞാണ് ബസ് താഴേക്ക് പതിച്ചതെന്ന് രക്ഷപെട്ടവർ പറയുന്നു
advertisement
6/7
 ആദ്യ നിമിഷങ്ങളിൽ ആളുകളുടെ നിലവിളിയും ബഹളവും കേട്ടിരുന്നു. പിന്നീട് എല്ലാം നിശബ്ദമായി.
ആദ്യ നിമിഷങ്ങളിൽ ആളുകളുടെ നിലവിളിയും ബഹളവും കേട്ടിരുന്നു. പിന്നീട് എല്ലാം നിശബ്ദമായി.
advertisement
7/7
 മരിച്ചു കിടന്ന ആളുകളുടെ ശരീരങ്ങളിൽ ചവിട്ടിയാണ് പലരും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയതെന്നും പറയുന്നു.
മരിച്ചു കിടന്ന ആളുകളുടെ ശരീരങ്ങളിൽ ചവിട്ടിയാണ് പലരും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയതെന്നും പറയുന്നു.
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement