'മൃതദേഹങ്ങളിൽ ചവിട്ടിയാണ് ബസിന് പുറത്തിറങ്ങാൻ ശ്രമിച്ചത്': അപകട സമയത്തെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍

Last Updated:
അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്
1/7
 ആഗ്രയിലെ യമുന എക്സ്പ്രസ് വേയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിലെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍
ആഗ്രയിലെ യമുന എക്സ്പ്രസ് വേയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിലെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍
advertisement
2/7
 കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് യമുനാ എക്സ്പ്രസ് വേയിൽ ആഗ്രയ്ക്ക് സമീപം ബസ് കനാലിലേക്ക് മറിഞ്ഞത്. 30 പേരാണ് അപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് യമുനാ എക്സ്പ്രസ് വേയിൽ ആഗ്രയ്ക്ക് സമീപം ബസ് കനാലിലേക്ക് മറിഞ്ഞത്. 30 പേരാണ് അപകടത്തിൽ മരിച്ചത്.
advertisement
3/7
 53 യാത്രക്കാരണ് ബസിലുണ്ടായിരുന്നത്. ഡിവൈഡറിൽ ഇടിച്ചാണ് നാൽപത് അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. അമിത വേഗതയിലായിരുന്ന ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
53 യാത്രക്കാരണ് ബസിലുണ്ടായിരുന്നത്. ഡിവൈഡറിൽ ഇടിച്ചാണ് നാൽപത് അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. അമിത വേഗതയിലായിരുന്ന ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
advertisement
4/7
 അമിത വേഗത തന്നെയാണ് അപകടത്തിനിടയാക്കിയതെന്നാണ് രക്ഷപെട്ട യാത്രക്കാരും പറയുന്നത്. അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്
അമിത വേഗത തന്നെയാണ് അപകടത്തിനിടയാക്കിയതെന്നാണ് രക്ഷപെട്ട യാത്രക്കാരും പറയുന്നത്. അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്
advertisement
5/7
 യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. രണ്ട് തവണ കരണം മറിഞ്ഞാണ് ബസ് താഴേക്ക് പതിച്ചതെന്ന് രക്ഷപെട്ടവർ പറയുന്നു
യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. രണ്ട് തവണ കരണം മറിഞ്ഞാണ് ബസ് താഴേക്ക് പതിച്ചതെന്ന് രക്ഷപെട്ടവർ പറയുന്നു
advertisement
6/7
 ആദ്യ നിമിഷങ്ങളിൽ ആളുകളുടെ നിലവിളിയും ബഹളവും കേട്ടിരുന്നു. പിന്നീട് എല്ലാം നിശബ്ദമായി.
ആദ്യ നിമിഷങ്ങളിൽ ആളുകളുടെ നിലവിളിയും ബഹളവും കേട്ടിരുന്നു. പിന്നീട് എല്ലാം നിശബ്ദമായി.
advertisement
7/7
 മരിച്ചു കിടന്ന ആളുകളുടെ ശരീരങ്ങളിൽ ചവിട്ടിയാണ് പലരും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയതെന്നും പറയുന്നു.
മരിച്ചു കിടന്ന ആളുകളുടെ ശരീരങ്ങളിൽ ചവിട്ടിയാണ് പലരും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയതെന്നും പറയുന്നു.
advertisement
വാശിപിടിച്ചുനേടിയ 29 സീറ്റുകളിൽ 22ലും ലീഡ്; 'യുവ ബിഹാറി'യായി ഞെട്ടിച്ച് ചിരാഗ് പാസ്വാന്റെ മുന്നേറ്റം
വാശിപിടിച്ചുനേടിയ 29 സീറ്റുകളിൽ 22ലും ലീഡ്; 'യുവ ബിഹാറി'യായി ഞെട്ടിച്ച് ചിരാഗ് പാസ്വാന്റെ മുന്നേറ്റം
  • * 29 മണ്ഡലങ്ങളിൽ 22 സീറ്റുകളിൽ വിജയിച്ച ചിരാഗ് പാസ്വാൻ, ബിഹാർ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി.

  • 2024 ലോക്‌സഭയിൽ 5 സീറ്റുകൾ നേടിയ ചിരാഗ്, 2025 നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നേടി.

  • * 29 സീറ്റുകൾ എൻഡിഎയിൽനിന്ന് നേടിയ ചിരാഗ്, ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചേക്കും.

View All
advertisement