ഭക്ഷണസാധനങ്ങളിൽ ജീവനുള്ള എലി; ചെന്നൈയിലെ സർക്കാർ ആശുപത്രി കാന്‍റീൻ പൂട്ടി

Last Updated:
എലി ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ രോഗിയുടെ ബന്ധുവാണ് മൊബൈൽഫോണിൽ പകർത്തിയത്
1/7
rat-food
ചെന്നൈ: ഭക്ഷണസാധനങ്ങളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രി കാന്‍റീൻ പൂട്ടി. ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനാണ് അടച്ചുപൂട്ടിയത്.
advertisement
2/7
 എലി ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ രോഗിയുടെ ബന്ധുവാണ് മൊബൈൽഫോണിൽ പകർത്തിയത്. ആശുപത്രി കാന്റീനുകളിലൊന്നിൽ ഭക്ഷണം കഴിക്കാൻ പോയ ഒരു രോഗിയുടെ ബന്ധു, ഗ്ലാസ് സ്റ്റോറേജ് ബോക്സിലെ ഭക്ഷണസാധനങ്ങളിലൂടെ എലി ഓടുന്നത് കണ്ടതോടെയാണ് സംഭവം മൊബൈലിൽ പകർത്തിയത്.
എലി ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ രോഗിയുടെ ബന്ധുവാണ് മൊബൈൽഫോണിൽ പകർത്തിയത്. ആശുപത്രി കാന്റീനുകളിലൊന്നിൽ ഭക്ഷണം കഴിക്കാൻ പോയ ഒരു രോഗിയുടെ ബന്ധു, ഗ്ലാസ് സ്റ്റോറേജ് ബോക്സിലെ ഭക്ഷണസാധനങ്ങളിലൂടെ എലി ഓടുന്നത് കണ്ടതോടെയാണ് സംഭവം മൊബൈലിൽ പകർത്തിയത്.
advertisement
3/7
 വിഷയം ചോദ്യം ചെയ്തപ്പോൾ, ഭക്ഷണം പഴകിയതാണെന്നും ആളുകൾക്ക് നൽകില്ലെന്നും ജീവനക്കാർ പറഞ്ഞു. സംഭവം വിവാദമായതോടെ നടപടിയുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ആശുപത്രി ഡീൻ ഡോ.പി ബാലാജി കാന്റീന് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
വിഷയം ചോദ്യം ചെയ്തപ്പോൾ, ഭക്ഷണം പഴകിയതാണെന്നും ആളുകൾക്ക് നൽകില്ലെന്നും ജീവനക്കാർ പറഞ്ഞു. സംഭവം വിവാദമായതോടെ നടപടിയുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ആശുപത്രി ഡീൻ ഡോ.പി ബാലാജി കാന്റീന് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
advertisement
4/7
 "ദീപാവലി ഉത്സവം കാരണം തൊഴിലാളികൾക്ക് അവധി നൽകിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കാന്റീൻ അടച്ചിരുന്നു, പൊതുജനങ്ങൾക്ക് ഭക്ഷണസാധനങ്ങളൊന്നും വിൽപന നടത്തിയിരുന്നില്ല.
"ദീപാവലി ഉത്സവം കാരണം തൊഴിലാളികൾക്ക് അവധി നൽകിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കാന്റീൻ അടച്ചിരുന്നു, പൊതുജനങ്ങൾക്ക് ഭക്ഷണസാധനങ്ങളൊന്നും വിൽപന നടത്തിയിരുന്നില്ല.
advertisement
5/7
 “ഇത്തരത്തിൽ പഴയ ഭക്ഷണം ഇപ്പോൾ കാൻറീനിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ ഭക്ഷണമൊന്നും പൊതുജനങ്ങൾക്ക് വിൽപന നടത്തിയിട്ടില്ല,” മെഡിക്കൽ കോളേജ് ഡീൻ പറഞ്ഞു, ശരിയായ ശുചീകരണം നടത്തുന്നതുവരെ ക്യാന്റീൻ അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇത്തരത്തിൽ പഴയ ഭക്ഷണം ഇപ്പോൾ കാൻറീനിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ ഭക്ഷണമൊന്നും പൊതുജനങ്ങൾക്ക് വിൽപന നടത്തിയിട്ടില്ല,” മെഡിക്കൽ കോളേജ് ഡീൻ പറഞ്ഞു, ശരിയായ ശുചീകരണം നടത്തുന്നതുവരെ ക്യാന്റീൻ അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
6/7
 ചെന്നൈ മെഡിക്കൽ കോളേജ് കാന്‍റീനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ പകർത്തിയ ദൃശ്യം
ചെന്നൈ മെഡിക്കൽ കോളേജ് കാന്‍റീനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ പകർത്തിയ ദൃശ്യം
advertisement
7/7
 ചെന്നൈ മെഡിക്കൽ കോളേജ് കാന്‍റീനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ അടുക്കളയിൽനിന്ന് പകർത്തിയ ദൃശ്യം
ചെന്നൈ മെഡിക്കൽ കോളേജ് കാന്‍റീനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ അടുക്കളയിൽനിന്ന് പകർത്തിയ ദൃശ്യം
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement