SHOCKING: ഗർഭിണിയായ യുവതി മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി

Last Updated:
ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഭർത്താവ് കത്തുന്ന ചിതയിലേക്ക് ചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയെങ്കിലും വൈകാതെ സമീപത്തെ കിണറ്റിൽ ചാടി യുവാവ് ജീവനൊടുക്കി.
1/5
 ഗർഭിണിയായ ഭാര്യ മരിച്ചതിൽ മനംനൊന്ത് യുവാവായ ഭർത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചിതയിൽ ചാടി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
ഗർഭിണിയായ ഭാര്യ മരിച്ചതിൽ മനംനൊന്ത് യുവാവായ ഭർത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചിതയിൽ ചാടി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
advertisement
2/5
 മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. മാർച്ച് 19നായിരുന്നു കിഷോർ ഖാതിക് 19 കാരിയായ രുചിതയെ വിവാഹം കഴിച്ചത്.
മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. മാർച്ച് 19നായിരുന്നു കിഷോർ ഖാതിക് 19 കാരിയായ രുചിതയെ വിവാഹം കഴിച്ചത്.
advertisement
3/5
 ഗർഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖബാധിതയായി മരിച്ചു. ഇതോടെ ആകെ തകർന്ന കിഷോർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഗർഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖബാധിതയായി മരിച്ചു. ഇതോടെ ആകെ തകർന്ന കിഷോർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
advertisement
4/5
thief fell into the well, ayoor, kollam, thief, Crime, Police, Chadayamangalam
തിങ്കളാഴ്ച രുചിതയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ കിഷോർ കത്തുന്ന ചിതയിലേക്ക് ചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ സന്ദീപ് ദോബെ പറയുന്നു. ഇതിനിടെ കിഷോറിന്റെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു.
advertisement
5/5
 സംഭവം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോർ ചാടുകയായിരുന്നു. ബന്ധുക്കൾ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സംഭവം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോർ ചാടുകയായിരുന്നു. ബന്ധുക്കൾ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
advertisement
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
  • ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നു: വി ഡി സതീശൻ

  • നീക്കം പിന്‍വലിക്കില്ലെങ്കില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സതീശന്‍

  • ഹൈക്കോടതി ഇടപെടലില്ലായിരുന്നെങ്കില്‍ അന്വേഷണം വൈകുമായിരുന്നു, സിബിഐ അന്വേഷണം ആവശ്യമാണ്: പ്രതിപക്ഷം

View All
advertisement