ദാദയ്ക്ക് പിന്നാലെ; സച്ചിനും ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്

Last Updated:
ഈ മാസം 28നകം മറുപടി നല്‍കണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്
1/4
 ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിവിഎസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്. ഇരട്ടപദവി സംബന്ധിച്ചാണ് ക്രിക്കറ്റ് സമിതി ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫിസറുമായ ഡികെ ജെയിന്‍ ഇതിഹാസങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിവിഎസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്. ഇരട്ടപദവി സംബന്ധിച്ചാണ് ക്രിക്കറ്റ് സമിതി ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫിസറുമായ ഡികെ ജെയിന്‍ ഇതിഹാസങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.
advertisement
2/4
ganguly
നേരത്തെ സൗരവ് ഗാംഗുലിയ്ക്കും ഇരട്ടപദവി വിവാദത്തില്‍ നോട്ടീസ് ലഭിച്ചിരുന്നു. ബിസിസിഐ ഉപദേശക സമിതിയിലും ഐപിഎല്‍ ടീമുകളിലും ഒരേസമയം ചുമതലകള്‍ വഹിക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയത്.
advertisement
3/4
 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററാണ് സച്ചിന്‍. ലക്ഷ്മണ്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ടീം മെന്ററും ഈ മാസം 28നകം മറുപടി നല്‍കണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററാണ് സച്ചിന്‍. ലക്ഷ്മണ്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ടീം മെന്ററും ഈ മാസം 28നകം മറുപടി നല്‍കണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
4/4
 ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിനടക്കം ഉപദേശം നല്‍കുന്ന കമ്മിറ്റിയാണ് ഉപദേശക സമിതി. ബിസിസിഐയുടെ ചട്ടപ്രകാരം രണ്ട് പദവി വഹിക്കുന്നതിന് സാങ്കേതികമായി പ്രശ്‌നങ്ങളുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിനടക്കം ഉപദേശം നല്‍കുന്ന കമ്മിറ്റിയാണ് ഉപദേശക സമിതി. ബിസിസിഐയുടെ ചട്ടപ്രകാരം രണ്ട് പദവി വഹിക്കുന്നതിന് സാങ്കേതികമായി പ്രശ്‌നങ്ങളുണ്ട്.
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement