PHOTOS- ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം

Last Updated:
1/7
 പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം തിരുവനന്തപുരത്ത് അരങ്ങേറി
പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം തിരുവനന്തപുരത്ത് അരങ്ങേറി
advertisement
2/7
 വൈലോപ്പിള്ളി സംസ്കൃതഭവനിൽ ഞായറാഴ്ചയായിരുന്നു രാജശ്രീ വാര്യരുടെ ഭരതനാട്യം അരങ്ങേറിയത്
വൈലോപ്പിള്ളി സംസ്കൃതഭവനിൽ ഞായറാഴ്ചയായിരുന്നു രാജശ്രീ വാര്യരുടെ ഭരതനാട്യം അരങ്ങേറിയത്
advertisement
3/7
 തിരുവനന്തപുരത്തെ ദ ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും കേന്ദ്ര വിദേശകാര്യമന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
തിരുവനന്തപുരത്തെ ദ ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും കേന്ദ്ര വിദേശകാര്യമന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
advertisement
4/7
 ഏറെക്കാലം നീണ്ട ഗവേഷണത്തിന്‍റെ ഫലമായി ഭരതനാട്യത്തിൽ സ്വന്തമായ ശൈലി തന്നെ രാജശ്രീ വാര്യർ ആവഷിക്കരിച്ചു.
ഏറെക്കാലം നീണ്ട ഗവേഷണത്തിന്‍റെ ഫലമായി ഭരതനാട്യത്തിൽ സ്വന്തമായ ശൈലി തന്നെ രാജശ്രീ വാര്യർ ആവഷിക്കരിച്ചു.
advertisement
5/7
 ടിവി അവതാരകയായും രാജശ്രീ വാര്യർ തിളങ്ങിയിട്ടുണ്ട്.
ടിവി അവതാരകയായും രാജശ്രീ വാര്യർ തിളങ്ങിയിട്ടുണ്ട്.
advertisement
6/7
 പ്രമുഖ എഴുത്തുകാരുടെ രചനകൾ നൃത്തരൂപത്തിൽ ആവിഷ്ക്കരിച്ച് അവതരിപ്പിക്കാറുണ്ട്. പ്രഭാവർമയുടെ ചിത്രാംഗനയ്ക്ക് രാജശ്രീ വാര്യർ ഭരതനാട്യഭാഷയൊരുക്കി.
പ്രമുഖ എഴുത്തുകാരുടെ രചനകൾ നൃത്തരൂപത്തിൽ ആവിഷ്ക്കരിച്ച് അവതരിപ്പിക്കാറുണ്ട്. പ്രഭാവർമയുടെ ചിത്രാംഗനയ്ക്ക് രാജശ്രീ വാര്യർ ഭരതനാട്യഭാഷയൊരുക്കി.
advertisement
7/7
 നർത്തകി എന്നതിന് പുറമെ എഴുത്തുകാരിയായും അറിയപ്പെടുന്ന ഡോ. രാജശ്രീ വാര്യർ സംഗീതത്തിലാണ് പിഎച്ച്ഡി എടുത്തിട്ടുള്ളത്. നർത്തകി, നൃത്തകല എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭരതനാട്യത്തെയും കർണാടക സംഗീതത്തെയും പരിപോഷിപ്പിക്കുന്നതിനായി ഉത്തരിക എന്ന ഗവേഷണ സ്ഥാപനം തുടങ്ങിയിരുന്നു.
നർത്തകി എന്നതിന് പുറമെ എഴുത്തുകാരിയായും അറിയപ്പെടുന്ന ഡോ. രാജശ്രീ വാര്യർ സംഗീതത്തിലാണ് പിഎച്ച്ഡി എടുത്തിട്ടുള്ളത്. നർത്തകി, നൃത്തകല എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭരതനാട്യത്തെയും കർണാടക സംഗീതത്തെയും പരിപോഷിപ്പിക്കുന്നതിനായി ഉത്തരിക എന്ന ഗവേഷണ സ്ഥാപനം തുടങ്ങിയിരുന്നു.
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement