ശ്രീദേവിയുടെത് കൊലപാതകമെന്ന് ആരോപണം: മണ്ടത്തരങ്ങള്‍ക്ക് പ്രതികരിക്കാനില്ലെന്ന് ബോണി കപൂർ

Last Updated:
2018 ഫെബ്രുവരിയിലാണ് ദുബായിൽ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
1/7
 ബോളിവുഡ് താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടുയരുന്ന പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഭർത്താവ് ബോണി കപൂർ
ബോളിവുഡ് താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടുയരുന്ന പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഭർത്താവ് ബോണി കപൂർ
advertisement
2/7
 അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങിയല്ല ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നും അതൊരു കൊലപാതകമായിരുന്നുവെന്നുമുള്ള ആരോപണം ഉന്നയിച്ചത് കേരളാ ജയിൽ ഡിജിപി ഋഷിരാജ് സിംഗായിരുന്നു.
അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങിയല്ല ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നും അതൊരു കൊലപാതകമായിരുന്നുവെന്നുമുള്ള ആരോപണം ഉന്നയിച്ചത് കേരളാ ജയിൽ ഡിജിപി ഋഷിരാജ് സിംഗായിരുന്നു.
advertisement
3/7
 സുഹൃത്തായ ഫോറൻസിക് വിദഗ്ധൻ ഡോ.ഉമാദത്തന്റെ ഈ നിരീക്ഷണം ഒരു പ്രമുഖ മലയാളം മാധ്യത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം പരാമര്‍ശിച്ചത്.
സുഹൃത്തായ ഫോറൻസിക് വിദഗ്ധൻ ഡോ.ഉമാദത്തന്റെ ഈ നിരീക്ഷണം ഒരു പ്രമുഖ മലയാളം മാധ്യത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം പരാമര്‍ശിച്ചത്.
advertisement
4/7
 ഈ വിഷയത്തിലാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിർമ്മാതാവുമായ ബോണി കപൂർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ‌
ഈ വിഷയത്തിലാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിർമ്മാതാവുമായ ബോണി കപൂർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ‌
advertisement
5/7
 ശ്രീദേവിയുടെത് അപകടമരണമല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തെളിവുകൾ ഉണ്ടെന്നായിരുന്നു സിംഗ് ലേഖനത്തിൽ ആരോപിച്ചത്.
ശ്രീദേവിയുടെത് അപകടമരണമല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തെളിവുകൾ ഉണ്ടെന്നായിരുന്നു സിംഗ് ലേഖനത്തിൽ ആരോപിച്ചത്.
advertisement
6/7
 ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള ആകാംഷയിൽ സുഹൃത്തായ ഉമാദത്തനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അദ്ദേഹമാണ് മരണം അപകടമല്ലെന്നും കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചതെന്നായിരുന്നു അദ്ദേഹം എഴുതിയത്.
ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള ആകാംഷയിൽ സുഹൃത്തായ ഉമാദത്തനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അദ്ദേഹമാണ് മരണം അപകടമല്ലെന്നും കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചതെന്നായിരുന്നു അദ്ദേഹം എഴുതിയത്.
advertisement
7/7
 2018 ഫെബ്രുവരിയിലാണ് ദുബായിൽ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2018 ഫെബ്രുവരിയിലാണ് ദുബായിൽ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement