തീപാറുന്ന തെക്കൻ കേരളത്തിലെ പോരാട്ടം

Last Updated:
1/4
 മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരവും കൊല്ലവും നിലവിൽ യുഡിഎഫിനൊപ്പമാണ്. ആറ്റിങ്ങലിൽ എൽഡിഎഫും
മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരവും കൊല്ലവും നിലവിൽ യുഡിഎഫിനൊപ്പമാണ്. ആറ്റിങ്ങലിൽ എൽഡിഎഫും
advertisement
2/4
 തിരുവനന്തപുരത്തെ പോരാട്ടം എക്കാലവും വലിയ ശ്രദ്ധ നേടുന്നതാണ്. പത്ത് വർഷമായി ശശി തരൂരിനെ പിന്തുണക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനും എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരനും
തിരുവനന്തപുരത്തെ പോരാട്ടം എക്കാലവും വലിയ ശ്രദ്ധ നേടുന്നതാണ്. പത്ത് വർഷമായി ശശി തരൂരിനെ പിന്തുണക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനും എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരനും
advertisement
3/4
 കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിന്റെ സമ്പത്തിനെ പിന്തുണച്ച മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി നേതാവായ ശോഭാ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാർഥി
കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിന്റെ സമ്പത്തിനെ പിന്തുണച്ച മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി നേതാവായ ശോഭാ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാർഥി
advertisement
4/4
 ആർഎസ്പിക്ക് വ്യക്തമായ സ്വാധീനമുള്ള കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് യുഡിഎഫ് സ്ഥാനാർഥി എൻ. കെ പ്രേമചന്ദ്രനാണ്. സിപിഎം നേതാവായ കെ.എൻ ബാലഗോപാലിനെ രംഗത്തിറക്കിയതോടെ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വി.കെ സാബുവാണ് എൻഡിഎ സ്ഥാനാർഥി
ആർഎസ്പിക്ക് വ്യക്തമായ സ്വാധീനമുള്ള കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് യുഡിഎഫ് സ്ഥാനാർഥി എൻ. കെ പ്രേമചന്ദ്രനാണ്. സിപിഎം നേതാവായ കെ.എൻ ബാലഗോപാലിനെ രംഗത്തിറക്കിയതോടെ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വി.കെ സാബുവാണ് എൻഡിഎ സ്ഥാനാർഥി
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement