തീപാറുന്ന തെക്കൻ കേരളത്തിലെ പോരാട്ടം

Last Updated:
1/4
 മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരവും കൊല്ലവും നിലവിൽ യുഡിഎഫിനൊപ്പമാണ്. ആറ്റിങ്ങലിൽ എൽഡിഎഫും
മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരവും കൊല്ലവും നിലവിൽ യുഡിഎഫിനൊപ്പമാണ്. ആറ്റിങ്ങലിൽ എൽഡിഎഫും
advertisement
2/4
 തിരുവനന്തപുരത്തെ പോരാട്ടം എക്കാലവും വലിയ ശ്രദ്ധ നേടുന്നതാണ്. പത്ത് വർഷമായി ശശി തരൂരിനെ പിന്തുണക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനും എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരനും
തിരുവനന്തപുരത്തെ പോരാട്ടം എക്കാലവും വലിയ ശ്രദ്ധ നേടുന്നതാണ്. പത്ത് വർഷമായി ശശി തരൂരിനെ പിന്തുണക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനും എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരനും
advertisement
3/4
 കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിന്റെ സമ്പത്തിനെ പിന്തുണച്ച മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി നേതാവായ ശോഭാ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാർഥി
കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിന്റെ സമ്പത്തിനെ പിന്തുണച്ച മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി നേതാവായ ശോഭാ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാർഥി
advertisement
4/4
 ആർഎസ്പിക്ക് വ്യക്തമായ സ്വാധീനമുള്ള കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് യുഡിഎഫ് സ്ഥാനാർഥി എൻ. കെ പ്രേമചന്ദ്രനാണ്. സിപിഎം നേതാവായ കെ.എൻ ബാലഗോപാലിനെ രംഗത്തിറക്കിയതോടെ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വി.കെ സാബുവാണ് എൻഡിഎ സ്ഥാനാർഥി
ആർഎസ്പിക്ക് വ്യക്തമായ സ്വാധീനമുള്ള കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് യുഡിഎഫ് സ്ഥാനാർഥി എൻ. കെ പ്രേമചന്ദ്രനാണ്. സിപിഎം നേതാവായ കെ.എൻ ബാലഗോപാലിനെ രംഗത്തിറക്കിയതോടെ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വി.കെ സാബുവാണ് എൻഡിഎ സ്ഥാനാർഥി
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement