തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

Last Updated:
പ്രതികൂല ഘടകങ്ങള്‍ മറികടന്ന് എട്ടില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ നേതാക്കളില്‍ഒരുവിഭാഗത്തിനുണ്ട്.
1/5
 തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ബിജെപി വോട്ട് യുഡിഎഫിന് മറിച്ചെന്ന ആരോപണങ്ങള്‍ക്ക് ഇടെയാണ് യോഗം. മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ബിജെപി വോട്ട് യുഡിഎഫിന് മറിച്ചെന്ന ആരോപണങ്ങള്‍ക്ക് ഇടെയാണ് യോഗം. മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യും.
advertisement
2/5
 12 മണ്ഡലങ്ങളിലെങ്കിലും ബിജെപി വോട്ട് മറിച്ചെന്നാണ് സിപിഎം ജില്ലാഘടകങ്ങളുടെ വിലയിരുത്തല്‍. വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ പ്രകടമായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു. ബിജെപി വോട്ട് മറിച്ചെങ്കിലും കാസര്‍ഗോഡ് നേരിയ മാര്‍ജിനിലെങ്കിലും ജയിക്കുമെന്നാണ് പ്രതീക്ഷ.
12 മണ്ഡലങ്ങളിലെങ്കിലും ബിജെപി വോട്ട് മറിച്ചെന്നാണ് സിപിഎം ജില്ലാഘടകങ്ങളുടെ വിലയിരുത്തല്‍. വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ പ്രകടമായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു. ബിജെപി വോട്ട് മറിച്ചെങ്കിലും കാസര്‍ഗോഡ് നേരിയ മാര്‍ജിനിലെങ്കിലും ജയിക്കുമെന്നാണ് പ്രതീക്ഷ.
advertisement
3/5
 ആലത്തൂരിലും വന്‍തോതില്‍ ബിജെപി വോട്ട് യുഡിഎഫിലേക്കു പോയെന്നും. എങ്കിലും ഇവിടെ പികെ ബിജു വിജയിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. തെക്കന്‍ കേരളത്തില്‍ കൊല്ലത്തും ആലപ്പുഴയിലും മാവേലിക്കരയിലും ബിജെപി നിലപാട് യുഡിഎഫിന് ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
ആലത്തൂരിലും വന്‍തോതില്‍ ബിജെപി വോട്ട് യുഡിഎഫിലേക്കു പോയെന്നും. എങ്കിലും ഇവിടെ പികെ ബിജു വിജയിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. തെക്കന്‍ കേരളത്തില്‍ കൊല്ലത്തും ആലപ്പുഴയിലും മാവേലിക്കരയിലും ബിജെപി നിലപാട് യുഡിഎഫിന് ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
advertisement
4/5
 കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി ദുര്‍ബല സ്ഥാനാര്‍ഥിയെ ഇറക്കിയതെന്നാണ് ആരോപണം. ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിലും ബിജെപി വോട്ട് യുഡിഎഫിന് പോയെന്ന് മണ്ഡലം കമ്മിറ്റികള്‍ വിലയിരുത്തുന്നു.
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി ദുര്‍ബല സ്ഥാനാര്‍ഥിയെ ഇറക്കിയതെന്നാണ് ആരോപണം. ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിലും ബിജെപി വോട്ട് യുഡിഎഫിന് പോയെന്ന് മണ്ഡലം കമ്മിറ്റികള്‍ വിലയിരുത്തുന്നു.
advertisement
5/5
 എന്നാല്‍ പ്രതികൂല ഘടകങ്ങള്‍ മറികടന്ന് എട്ടില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ നേതാക്കളില്‍ ഒരുവിഭാഗത്തിനുണ്ട്. തൃശൂരില്‍ സുരേഷ്ഗോപി കൂടുതല്‍ വോട്ട് നേടുന്നത് ഇടതുമുന്നണിയുടെ വിജയത്തിന് കാരണമാകുമെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ പ്രതികൂല ഘടകങ്ങള്‍ മറികടന്ന് എട്ടില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ നേതാക്കളില്‍ ഒരുവിഭാഗത്തിനുണ്ട്. തൃശൂരില്‍ സുരേഷ്ഗോപി കൂടുതല്‍ വോട്ട് നേടുന്നത് ഇടതുമുന്നണിയുടെ വിജയത്തിന് കാരണമാകുമെന്നാണ് കണക്കുകൂട്ടല്‍.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement