കാവേരിക്കു പുറത്ത് വൈകാരിക രംഗങ്ങൾ

Last Updated:
1/9
 ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമെന്നറിഞ്ഞ് അദ്ദേഹത്തെ ചികിത്സിക്കുന്ന കാവേരി ആശുപത്രിക്ക് പുറത്ത് ഡിഎംകെ പ്രവർത്തകർ ഒത്തുകൂടിയപ്പോൾ(ചിത്രം-പിടിഐ)
ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമെന്നറിഞ്ഞ് അദ്ദേഹത്തെ ചികിത്സിക്കുന്ന കാവേരി ആശുപത്രിക്ക് പുറത്ത് ഡിഎംകെ പ്രവർത്തകർ ഒത്തുകൂടിയപ്പോൾ(ചിത്രം-പിടിഐ)
advertisement
2/9
 കാവേരി ആശുപത്രിക്ക് പുറത്ത് ഒത്തുകൂടിയ ഡിഎംകെ പ്രവർത്തകരെ നിയന്ത്രിക്കുന്ന പൊലീസ്(ചിത്രം-പിടിഐ)
കാവേരി ആശുപത്രിക്ക് പുറത്ത് ഒത്തുകൂടിയ ഡിഎംകെ പ്രവർത്തകരെ നിയന്ത്രിക്കുന്ന പൊലീസ്(ചിത്രം-പിടിഐ)
advertisement
3/9
 കാവേരി ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവർത്തകരോട് സംസാരിക്കുന്ന ഡിഎംകെ നേതാവ് എ രാജ(ചിത്രം-പിടിഐ)
കാവേരി ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവർത്തകരോട് സംസാരിക്കുന്ന ഡിഎംകെ നേതാവ് എ രാജ(ചിത്രം-പിടിഐ)
advertisement
4/9
 കാവേരി ആശുപത്രിക്ക് പുറത്ത് കരുണാനിധിക്കു വേണ്ടി പ്രാർ‍ഥിക്കുന്ന സ്ത്രീ(ചിത്രം-പിടിഐ)
കാവേരി ആശുപത്രിക്ക് പുറത്ത് കരുണാനിധിക്കു വേണ്ടി പ്രാർ‍ഥിക്കുന്ന സ്ത്രീ(ചിത്രം-പിടിഐ)
advertisement
5/9
 കാവേരി ആശുപത്രിക്ക് പുറത്ത് മുദ്രാവാക്യം വിളിക്കുന്ന ഡിഎംകെ പ്രവർത്തകർ(ചിത്രം-പിടിഐ)
കാവേരി ആശുപത്രിക്ക് പുറത്ത് മുദ്രാവാക്യം വിളിക്കുന്ന ഡിഎംകെ പ്രവർത്തകർ(ചിത്രം-പിടിഐ)
advertisement
6/9
 കരുണാനിധി ഗുരുതരാവസ്ഥയിലെന്നറിഞ്ഞ് കരയുന്ന ഡിഎംകെ പ്രവർത്തകൻ(ചിത്രം-പിടിഐ)
കരുണാനിധി ഗുരുതരാവസ്ഥയിലെന്നറിഞ്ഞ് കരയുന്ന ഡിഎംകെ പ്രവർത്തകൻ(ചിത്രം-പിടിഐ)
advertisement
7/9
 കരുണാനിധി ഗുരുതരാവസ്ഥയിലെന്നറിഞ്ഞ് കാവേരിക്ക് പുറത്ത് തടിച്ചുകൂടിയവർ(ചിത്രം-പിടിഐ)
കരുണാനിധി ഗുരുതരാവസ്ഥയിലെന്നറിഞ്ഞ് കാവേരിക്ക് പുറത്ത് തടിച്ചുകൂടിയവർ(ചിത്രം-പിടിഐ)
advertisement
8/9
 കാവേരിക്ക് പുറത്ത് ഡിഎംകെ പ്രവർത്തകരെ നിയന്ത്രിക്കുന്ന പൊലീസ്(ചിത്രം-പിടിഐ)
കാവേരിക്ക് പുറത്ത് ഡിഎംകെ പ്രവർത്തകരെ നിയന്ത്രിക്കുന്ന പൊലീസ്(ചിത്രം-പിടിഐ)
advertisement
9/9
 കാവേരിക്ക് പുറത്തെ പൊലീസ് സന്നാഹം(ചിത്രം-പിടിഐ)
കാവേരിക്ക് പുറത്തെ പൊലീസ് സന്നാഹം(ചിത്രം-പിടിഐ)
advertisement
കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു
കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു
  • മഹിളാ കോൺഗ്രസ് നേതാവ് സുലേഖ കമാൽ SDPI-യിൽ ചേർന്നു.

  • സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുലേഖയും ഭർത്താവ് മുഹമ്മദും SDPI-യിൽ ചേർന്നു.

  • പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ കാരണം.

View All
advertisement