സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

Last Updated:
പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ചാഴികാടന്‍, വീണാ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ എന്നിവരുള്‍പ്പടെ 15 പേരാണ് പത്രിക സമര്‍പ്പിച്ചത്
1/4
 സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ചാഴികാടന്‍, വീണാ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഇന്ന് പത്രിക നല്‍കിയവരില്‍പ്പെടുന്നു.
സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ചാഴികാടന്‍, വീണാ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഇന്ന് പത്രിക നല്‍കിയവരില്‍പ്പെടുന്നു.
advertisement
2/4
 ഇതോടെ ആകെ നാമനിര്‍ദേശപത്രികളുടെ എണ്ണം 23 ആയി.
ഇതോടെ ആകെ നാമനിര്‍ദേശപത്രികളുടെ എണ്ണം 23 ആയി.
advertisement
3/4
 പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കാനെത്തിയത്. മലപ്പുറത്ത് മികച്ച വിജയം നേടുമെന്നും വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കാനെത്തിയത്. മലപ്പുറത്ത് മികച്ച വിജയം നേടുമെന്നും വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി.
advertisement
4/4
 തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പൊന്നാനി, എന്നിവിടങ്ങളില്‍ രണ്ടുവീതവും വയനാട്, കോഴിക്കോട്, മലപ്പുറം, ചാലക്കുടി, ഇടുക്കി, കോട്ടയം ആലപ്പുഴ മണ്ഡലങ്ങളില്‍ ഓരോ പത്രികയുമാണ് ഇന്ന് സമര്‍പ്പിക്കപ്പെട്ടത്
തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പൊന്നാനി, എന്നിവിടങ്ങളില്‍ രണ്ടുവീതവും വയനാട്, കോഴിക്കോട്, മലപ്പുറം, ചാലക്കുടി, ഇടുക്കി, കോട്ടയം ആലപ്പുഴ മണ്ഡലങ്ങളില്‍ ഓരോ പത്രികയുമാണ് ഇന്ന് സമര്‍പ്പിക്കപ്പെട്ടത്
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement