6 പന്തുകളും 6 വിക്കറ്റും ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 3 റണ്‍ മാത്രം; എന്നിട്ടും ഇന്ത്യ തോറ്റു

Last Updated:
1/4
 ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അവിശ്വസനീയ തോല്‍വി. അവസാന ഓവറില്‍ ആറു വിക്കറ്റുകള്‍ കൈയ്യിലിരിക്കെ ജയിക്കാന്‍ വേണ്ട മൂന്ന് റണ്‍സ് ടീമിന് നേടാന്‍ കഴിഞ്ഞില്ല.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അവിശ്വസനീയ തോല്‍വി. അവസാന ഓവറില്‍ ആറു വിക്കറ്റുകള്‍ കൈയ്യിലിരിക്കെ ജയിക്കാന്‍ വേണ്ട മൂന്ന് റണ്‍സ് ടീമിന് നേടാന്‍ കഴിഞ്ഞില്ല.
advertisement
2/4
 അവസാന ഓവറില്‍ ഇന്ത്യക്ക് നേടാനായത് ഒരു റണ്‍സ് മാത്രമായിരുന്നു. രണ്ട് വിക്കറ്റുകള്‍ ടീമിന് ഈ ഓവറില്‍ നഷ്ടമായി. 30 റണ്‍സുമായി നോണ്‍സ്ട്രൈക്കിലുണ്ടായിരുന്നു മിതാലി രാജിന് കാഴ്ചക്കാരിയാവാനേ കഴിഞ്ഞുള്ളു.
അവസാന ഓവറില്‍ ഇന്ത്യക്ക് നേടാനായത് ഒരു റണ്‍സ് മാത്രമായിരുന്നു. രണ്ട് വിക്കറ്റുകള്‍ ടീമിന് ഈ ഓവറില്‍ നഷ്ടമായി. 30 റണ്‍സുമായി നോണ്‍സ്ട്രൈക്കിലുണ്ടായിരുന്നു മിതാലി രാജിന് കാഴ്ചക്കാരിയാവാനേ കഴിഞ്ഞുള്ളു.
advertisement
3/4
 ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. 29 റണ്‍സ് നേടിയ ടമ്മി ബ്യൂമോന്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. 29 റണ്‍സ് നേടിയ ടമ്മി ബ്യൂമോന്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
advertisement
4/4
 മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ രണ്ടിന് 87 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ. 15.1 ഓവറില്‍ നാലിന് 95 എന്ന സ്ഥിതിയിലേക്ക് വീഴുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ രണ്ടിന് 87 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ. 15.1 ഓവറില്‍ നാലിന് 95 എന്ന സ്ഥിതിയിലേക്ക് വീഴുകയായിരുന്നു.
advertisement
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ചു.

  • പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

  • സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദർശന വിവരം അറിയിച്ചത്.

View All
advertisement