ലസിത് മലിംഗയ്ക്ക് ബാറ്റുകൊണ്ട് യാത്രയയപ്പ് നൽകി ശ്രീലങ്കൻ ടീം

Last Updated:
1/6
 അവസാനമത്സരത്തിലും മികച്ച പ്രകടനം നടത്തി ജയത്തോടെ ശ്രീലങ്കൻ പേസർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിനത്തിൽ നിന്ന് വിരമിക്കുമ്പോൾ 338 വിക്കറ്റുകൾ ആണ് മലിംഗയുടെ സമ്പാദ്യം.
അവസാനമത്സരത്തിലും മികച്ച പ്രകടനം നടത്തി ജയത്തോടെ ശ്രീലങ്കൻ പേസർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിനത്തിൽ നിന്ന് വിരമിക്കുമ്പോൾ 338 വിക്കറ്റുകൾ ആണ് മലിംഗയുടെ സമ്പാദ്യം.
advertisement
2/6
 തന്‍റെ കരിയറിലെ അവസാനത്തെ ഏകദിന മത്സരത്തിന് ഇറങ്ങിയ മലിംഗ മൂന്നു വിക്കറ്റ് നേടിയാണ് മടങ്ങിയത്.
തന്‍റെ കരിയറിലെ അവസാനത്തെ ഏകദിന മത്സരത്തിന് ഇറങ്ങിയ മലിംഗ മൂന്നു വിക്കറ്റ് നേടിയാണ് മടങ്ങിയത്.
advertisement
3/6
 ടോസിൽ വിജയിച്ച ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസിൽ വിജയിച്ച ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
advertisement
4/6
 കരിയറിലെ അവസാന ഏകദിന മത്സരത്തിന് ഇറങ്ങിയ മലിംഗ മൂന്ന് വിക്കറ്റ് നേടിയാണ് മടങ്ങിയത്.
കരിയറിലെ അവസാന ഏകദിന മത്സരത്തിന് ഇറങ്ങിയ മലിംഗ മൂന്ന് വിക്കറ്റ് നേടിയാണ് മടങ്ങിയത്.
advertisement
5/6
 കരിയറിലെ അവസാന ഏകദിന മത്സരത്തിന് ഇറങ്ങിയ മലിംഗ മൂന്ന് വിക്കറ്റ് നേടിയാണ് മടങ്ങിയത്.
കരിയറിലെ അവസാന ഏകദിന മത്സരത്തിന് ഇറങ്ങിയ മലിംഗ മൂന്ന് വിക്കറ്റ് നേടിയാണ് മടങ്ങിയത്.
advertisement
6/6
 അവസാന മത്സരത്തിന് ഇറങ്ങിയ മലിംഗ ബംഗ്ലാദേശിന്‍റെ ഓപ്പണർമാർ രണ്ട് പേരെയും വിക്കറ്റിന് മുന്നിൽ കുടുക്കി. തന്‍റെ ഏകദിന കരിയറിയിലെ അവസാന ഓവറിൽ നാലാം പന്തിൽ ബംഗ്ലാദേശിന്‍റെ അവസാന വിക്കറ്റും മലിംഗ സ്വന്തമാക്കി.
അവസാന മത്സരത്തിന് ഇറങ്ങിയ മലിംഗ ബംഗ്ലാദേശിന്‍റെ ഓപ്പണർമാർ രണ്ട് പേരെയും വിക്കറ്റിന് മുന്നിൽ കുടുക്കി. തന്‍റെ ഏകദിന കരിയറിയിലെ അവസാന ഓവറിൽ നാലാം പന്തിൽ ബംഗ്ലാദേശിന്‍റെ അവസാന വിക്കറ്റും മലിംഗ സ്വന്തമാക്കി.
advertisement
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
  • 'പോറ്റിയെ കേറ്റിയെ' പാട്ട് അയ്യപ്പഭക്തരെ വേദനിപ്പിച്ചതായി പരാതിക്കാരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

  • പാട്ട് സൃഷ്ടിച്ചവർ മാപ്പ് പറയണമെന്നും പാട്ട് സോഷ്യൽമീഡിയയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

  • അയ്യപ്പനെ പാട്ടിൽ ഉൾപ്പെടുത്തി ശരണം വിളിക്കുന്നത് ശരിയല്ലെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു.

View All
advertisement