TRENDING:Electrocuted| പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കടിച്ചു; വടകരയിൽ കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു [NEWS] COVID 19 | ഇന്നലെ 133 കേസുകൾ; മൂന്ന് ദിവസം കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് [NEWS]ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [PHOTO]
advertisement
ധ്രുവ് വാരിയേഴ്സിന്‍റെയും ബീഹാർ റെജിമെന്‍റെിലെ സിംഹങ്ങളുടെയും പോരാട്ട കഥ എന്ന പേരിലാണ് ആർമിയുടെ ഔദ്യോഗിക പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'അവർ പോരാടാൻ വേണ്ടി ജനിച്ചവരാണ്'.. എന്നാണ് ട്വിറ്ററിൽ കുറിച്ചത്. 21 വർഷം മുമ്പ് കാർഗിൽ പോരാട്ടത്തിലും കാര്‍ഗിലിലെ തന്ത്രപ്രധാനമായ ഒരു മേഖല പാക് സേനയിൽ നിന്ന് ബീഹാർ റെജിമെന്‍റ് അംഗങ്ങൾ പിടിച്ചെടുത്ത ചരിത്രവും മേജർ അഖിൽ പ്രതാപിന്‍റെ ശബ്ദത്തിൽ വീഡിയോയിൽ വിവരിക്കുന്നുണ്ട്.
'21 വർഷങ്ങൾക്ക് മുമ്പ് ഇതേമാസത്തിലാണ് കാർഗിൽ നുഴഞ്ഞു കയറ്റക്കാർക്ക് ബീഹാർ റെജിമെന്‍റ് തക്കതായ മറുപടി നൽകിയത്.. ധൈര്യത്തോടെ പോയ അവർ വിജയിച്ച് മടങ്ങി വന്നു..' വീഡിയോയിൽ പറയുന്നു. 1857 മുതൽ 1999 വരെ ബീഹാർ റെജിമെന്‍റ് നടത്തിയ ദൗത്യങ്ങളാണ് 1മിനിറ്റ് 57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വിവരിക്കുന്നത്.