പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ശവസംസ്കാര ചടങ്ങുകൾക്ക് ഒത്തു ചേരാനോ ഗാർഡ് ഓഫ് ഓണർ നൽകാനോ സഹപ്രവര്‍ത്തകർക്ക് സാധിച്ചിരുന്നില്ല. നിശ്ചിത അകലം പാലിച്ച് അന്തിമോപചാരം അർപ്പിച്ച് മടങ്ങാനേ എല്ലാവർക്കും കഴിഞ്ഞുള്ളു. സഹപ്രവര്‍ത്തകരുടെ പ്രയാസം ഉൾക്കൊണ്ടു തന്നെയാണ് ഇത്തരമൊരു രീതി സ്വീകരിക്കേണ്ടി വന്നതെന്നാണ് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്. കൊറോണ ഭീതിയൊഴിയുമ്പോള്‍ പോലീസ് ക്ലബ്ബില്‍ അനുശോചനയോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
advertisement
'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]
വ്യാഴാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സഞ്ചരിച്ചിരുന്ന ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ സിവിൽ പൊലീസ് ഓഫീസറായ സലീഷ് മരിച്ചത്.