advertisement

CUET-UG പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും അരലക്ഷത്തിലേറെ അപേക്ഷകർ

Last Updated:

200 ൽ ഏറെ യൂണിവേഴ്സിറ്റികൾ ഭാഗമാകുന്ന സിയുഇടിയിൽ ഇക്കുറി അപേക്ഷ നടപടികൾ പൂർത്തിയാക്കിയത് 13995 ലക്ഷം വിദ്യാർഥികൾ

ദേശീയ ബിരുദ പ്രവേശന പരീക്ഷക്ക് കേരളത്തിൽ നിന്ന് അപേക്ഷിച്ചത് 56,111 പേർ. ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവുമധികം വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുള്ളതും കേരളത്തിൽ നിന്നാണ്. 200 ൽ ഏറെ യൂണിവേഴ്സിറ്റികൾ ഭാഗമാകുന്ന സിയുഇടിയിൽ ഇക്കുറി അപേക്ഷ നടപടികൾ പൂർത്തിയാക്കിയത് 13,995 ലക്ഷം വിദ്യാർഥികൾ ആണെന്നും യുജിസി വ്യക്തമാക്കി. കഴിഞ്ഞ വർഷം ആദ്യ CUET പരീക്ഷയിൽ കേരളത്തിൽ നിന്ന് 37,303 വിദ്യാർത്ഥികളാണ് അപേക്ഷിച്ചത്. ഇതില്‍ 51% വർധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം 90 യൂണിവേഴ്സിറ്റികൾ മാത്രമാണ് സിയുഇടിയുജിയുടെ കീഴിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് 242 ആയി വർധിച്ചു.
  • ആദ്യ അപേക്ഷകർ 13.995 ലക്ഷം
  • പെൺകുട്ടികൾ 6.5 1 ലക്ഷം
  • ആൺകുട്ടികൾ 7.48 ലക്ഷം
കാർഷിക സർവകലാശാലകളിലേക്ക് ഉൾപ്പെടെ പ്രവേശനം ഈ വർഷം മുതൽ സിയുഇടി അടിസ്ഥാനത്തിലാണ്. പല സ്ഥാപനങ്ങളും ബിടെക് പ്രവേശനവും ഇങ്ങനെ നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഇക്കുറി അപേക്ഷിച്ച് 24,462 വിദ്യാർത്ഥികളാണ് കഴിഞ്ഞവർഷത്തേക്കാൾ 45 ശതമാനം വർദ്ധനവുണ്ടായി. മെയ് 21 മുതൽ 31 വരെയാണ് പരീക്ഷ. കഴിഞ്ഞവർഷം 12.5 ലക്ഷം പേർ രജിസ്ട്രേഷൻ നടത്തിയെങ്കിലും 9.9 ലക്ഷം പേരാണ് അപേക്ഷ സമർപ്പിച്ചത് 16.8 5 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. 13.995 ലക്ഷം പേർ ഫീസ് അടച്ചു നടപടികൾ പൂർത്തിയാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
CUET-UG പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും അരലക്ഷത്തിലേറെ അപേക്ഷകർ
Next Article
advertisement
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
  • തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  • വാർഡുകളിൽ വ്യാജ ന്യൂറോ സർജൻ വേഷത്തിൽ ചുറ്റിയ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയം.

  • ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുവെന്ന യുവതിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.

View All
advertisement