advertisement

COVID 19 | മാർച്ച് 14ന് എയർ ഇന്ത്യയുടെ IX344 നമ്പർ ഫ്ലൈറ്റിൽ ജാഗ്രത പാലിക്കുക; അറിയിപ്പുമായി കളക്ടർ

Last Updated:

രോഗിയുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തി വരികയാണെന്ന് കളക്ടർ അറിയിച്ചു.

മലപ്പുറം: കാസർകോട് ജില്ലയിൽ കഴിഞ്ഞദിവസം കോവിഡ്19 രോഗം സ്ഥിരീകരിച്ചയാൾ മാർച്ച് 11ന് രാവിലെ 7:30ന് എയർ ഇന്ത്യയുടെ IX 344 നമ്പർ വിമാനത്തിലാണ് ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതെന്ന് മലപ്പുറം കളക്ടർ.
രോഗിയുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തി വരികയാണെന്ന് കളക്ടർ അറിയിച്ചു.
You may also like:പനിയും ശ്വാസ തടസവുമായി എത്തിയ ഡോക്ടറെ നാല് സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞു; ഇപ്പോൾ വെന്റിലേറ്ററിൽ [NEWS]സൗദിയിൽ ആഭ്യന്തര വിമാന സർവീസുകളും ബസ്, ടാക്സി, ട്രെയിൻ സർവീസുകളും നിർത്തി [NEWS]നിർദേശം പാലിക്കാതെ നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന; വൈദികർക്കെതിരേ കേസ് [NEWS]
അതേസമയം, മാർച്ച്11ന് എയർ ഇന്ത്യയുടെ IX344 നമ്പർ ഫ്ലൈറ്റിൽ യാത്ര ചെയ്തവർ 14 ദിവസം നിർബന്ധമായും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടേണ്ടതുമാണെന്ന് കളക്ടർ നിർദ്ദേശിച്ചു.
advertisement
യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ല.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | മാർച്ച് 14ന് എയർ ഇന്ത്യയുടെ IX344 നമ്പർ ഫ്ലൈറ്റിൽ ജാഗ്രത പാലിക്കുക; അറിയിപ്പുമായി കളക്ടർ
Next Article
advertisement
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
  • മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ് മോനെ' പരാമർശം വിവാദമായതിനെ വി ഡി സതീശൻ വിമർശിച്ചു

  • സമനില തെറ്റിയ മുഖ്യമന്ത്രിക്ക് വീണ്ടും തെറ്റിയാൽ കേരളത്തിന് വലിയ നാണക്കേടാകുമെന്ന് സതീശൻ

  • മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ ഗുരുതരമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉടൻ രാജിവെക്കണമെന്നും അഭിപ്രായം

View All
advertisement