Gold Smuggling Case | സ്വർണക്കടത്ത്: സരിത്തിന്റെ വീട്ടിൽ എൻ.ഐ.എയും റമീസിന്റെ വീട്ടിൽ കസ്റ്റംസും റെയ്ഡ് നടത്തുന്നു

Last Updated:

സരിത്തിന്റെയും റമീസിന്റെയും വീടുകളിലാണ് പരിശോധന.

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വീടുകളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന. പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീടുകളിലാണ് പരിശോധന. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിൽ എൻ.ഐ.എയും റമീസിന്റെ പെരിന്തൽമണ്ണയിലെ വീട്ടിൽ കസ്റ്റംസുമാണ് പരിശോധന നടത്തുന്നത്.
സരിത്തിന്റെ വീട്ടിലെത്തിയ എൻഐഎ ഉദ്യോഗസ്ഥർ അയൽവാസികളോടും വിവരങ്ങൾ ആരാഞ്ഞു. കോസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് നടത്തിയത്.
TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
പെരിന്തൽമണ്ണയിലെ വെട്ടത്തൂരിലുള്ള റമീസിന്റെ വീട്ടിലാണ് കസ്റ്റംസ് സംഘമെത്തിയത്. എഎസ്‌പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത്: സരിത്തിന്റെ വീട്ടിൽ എൻ.ഐ.എയും റമീസിന്റെ വീട്ടിൽ കസ്റ്റംസും റെയ്ഡ് നടത്തുന്നു
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement