കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ

Last Updated:

ജോലിക്ക് ചേർന്ന ആദ്യ ദിവസമാണ് ഡോക്ടറുടെ ഭാഗത്തു നിന്ന് ഇരത്തിലൊരു അതിക്രമം ഉണ്ടായത്.

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു. രോഗബാധ സംശയിക്കുന്നതിനെ തുടർന്ന് ഡോക്ടറെ അറസ്റ്റ് ചെയ്യുന്നതിന് പകരം വീട്ടിൽ ക്വാറന്റീനിലാക്കി. മെയ് ഒന്നിനാണ് സംഭവം ഉണ്ടായത്.
കോവിഡ് ബാധിച്ച് മുംബൈയിലെ വോഖാർഡിറ്റ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നയാളെയാണ് 34കാരനായ ഡോക്ടർ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
താനെയിലെ അപ്പാർട്ട്മെന്റിൽ നിരീക്ഷണത്തിലാണ് ഡോക്ടറെന്ന് അഗ്രിപാഡ പൊലീസ് അറിയിച്ചു. അതേസമയം ഡോക്ടറെ പുറത്താക്കിയതായി ആശുപത്രി അധികൃതർ പറഞ്ഞു. ജോലിക്ക് ചേർന്ന ആദ്യ ദിവസമാണ് ഡോക്ടറുടെ ഭാഗത്തു നിന്ന് ഇരത്തിലൊരു അതിക്രമം ഉണ്ടായത്.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ
Next Article
advertisement
'ഇടതു നിരീക്ഷകൻ പദവി രാജിവച്ചു; ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടച്ചു'; പരിഹാസവുമായി ഹസ്‌കർ
'ഇടതു നിരീക്ഷകൻ പദവി രാജിവച്ചു; ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടച്ചു'; പരിഹാസവുമായി ഹസ്‌കർ
  • അഡ്വ. ബി.എൻ. ഹസ്‌കർ ഇടതു നിരീക്ഷകൻ പദവിയിൽ നിന്ന് രാജിവെച്ച് ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടച്ചു.

  • ചാനൽ ചർച്ചകളിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി.

  • ഹസ്‌കർ ഇനി രാഷ്ട്രീയ നിരീക്ഷകനായി തുടരുമെന്നും വിമർശകർക്ക് പരിഹാസത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ്.

View All
advertisement