advertisement

COVID 19| മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു ക്വാറന്റൈനിൽ

Last Updated:

14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ തുടരാനാണ് തീരുമാനം.

മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു സ്വയം ക്വാറന്റൈനിൽ. സൗദി സന്ദർശനം നടത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് അദ്ദേഹം സ്വയം ക്വാറന്റൈനിൽ പോയത്. രോഗം ഇല്ലെന്നാണ് പ്രാഥമിക പരിശോധനാ ഫലം. 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ തുടരാനാണ് തീരുമാനം.
ആദ്യ മോദി സർക്കാരിൽ വ്യോമയാന മന്ത്രിയായി പ്രവർത്തിച്ച സുരേഷ് പ്രഭു, നിലവിൽ ആന്ധ്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്.
You may also like:
[NEWS]
[NEWS]
ബിവറേജസ് ഷോപ്പിൽ പോകുന്നോ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ [NEWS]
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഡൽഹിയിലെ വസതിയിൽ ക്വാറന്റൈനിലാണ്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ സ്ഥിരീകരിച്ച ഡോക്ടറിനൊപ്പം യോഗത്തിൽ പങ്കെടുത്തതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയെ തുടർന്നാണ് മുരളീധരൻ ക്വാറന്റൈനിൽ പോയത്. ബിജെപി നേതാവ് വിവി രാജേഷും വീട്ടിൽ ക്വാറന്റൈനിലാണ്.
advertisement
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു ക്വാറന്റൈനിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement