സമാധാന നൊബേൽ ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും
Last Updated:
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഡെനിസ് മുക് വേഗെ, നദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഡെനിസ് മക്‌വേജ് കോംഗോ സ്വദേശിയും നദിയ മുറാദ് ഇറാഖ് സ്വദേശിയുമാണ്.
2018 Nobel Peace Prize laureate Denis Mukwege is the helper who has devoted his life to defending victims of war-time sexual violence. Fellow laureate Nadia Murad is the witness who tells of the abuses perpetrated against herself and others. #NobelPrize pic.twitter.com/MY6IdYWN1e
— The Nobel Prize (@NobelPrize) October 5, 2018
advertisement
യുദ്ധങ്ങളുടെ മറവില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കിരയായവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് പുരസ്കാരത്തിന് അർഹരാക്കിയത്. ഐ.എസ് ഭീകരതയിൽ നിന്ന് രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. 2014ല്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ നദിയ മുറാദ് 2017ലാണ് തിരിച്ചെത്തിയത്.ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെനിസ് മുക് വെഗേ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 3:17 PM IST