ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും

Last Updated:

ട്രംപിന്റെ നേതൃത്വത്തെയും ആഗോള സ്വാധീനത്തെയും പ്രശംസിച്ച നെതന്യാഹു, അദ്ദേഹത്തെ ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്

News18
News18
മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ പ്രധാന പങ്ക് വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇസ്രായേലിന്റെ പരമോന്നത പുരസ്കാരം നൽകി ആദരിക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിനെതന്യാഹു.തിങ്കളാഴ്ച ഇസ്രായേപാർലമെന്റ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ "സമാധാനത്തിന്റെ പ്രസിഡന്റ്" എന്ന് വിശേഷിപ്പിക്കുകയും അടുത്ത വർഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനായി ആഗോളതലത്തിൽ പ്രചാരണം നടത്താനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.അടുത്ത വർഷം ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുന്നതിനായി യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും മറ്റ് ആഗോള പാർലമെന്ററി നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പദ്ധതികഇസ്രായേപാർലമെന്റ് സ്പീക്കഅമീഒഹാന പ്രഖ്യാപിച്ചു.
advertisement
"ഞങ്ങൾക്കുവേണ്ടി നിങ്ങൾ ചെയ്ത എല്ലാത്തിനും നന്ദി. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഇസ്രായേൽ സമ്മാനത്തിന് അർഹനായ ആദ്യത്തെ ഇസ്രായേൽക്കാരനല്ലാത്ത വ്യക്തിയാകാഞാൻ നിങ്ങളെ നാമനിർദേശം ചെയ്യുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് അത് ലഭിക്കാൻ ഇനി സമയത്തിന്റെ കാര്യം മാത്രമേയുള്ളൂ," നെതന്യാഹു പറഞ്ഞു.
advertisement
"ഞാൻ നിരവധി യുഎസ് പ്രസിഡന്റുമാരെ കണ്ടിട്ടുണ്ട്, പക്ഷേ നമ്മുടെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിനെപ്പോലെ വേഗത്തിലും നിർണ്ണായകമായും ലോകത്തെ മാറ്റിമറിച്ച മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല." ഇസ്രായേപാർലമെന്റിൽ സംസാരിച്ച നെതന്യാഹു ട്രംപിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.ട്രംപിന്റെ നേതൃത്വത്തെയും ആഗോള സ്വാധീനത്തെയും പ്രശംസിച്ച നെതന്യാഹു, അദ്ദേഹത്തെ "ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത്" എന്നാണ് വിശേഷിപ്പിച്ചത്
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും
Next Article
advertisement
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
  • 2026 ആകുമ്പോഴേക്കും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ എംബസികള്‍ അടയ്ക്കും.

  • ഫിന്‍ലാന്‍ഡ് വിദേശനയവും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് എംബസികള്‍ അടയ്ക്കാനുള്ള തീരുമാനം എടുത്തു.

  • ഇന്ത്യയുമായുള്ള സൗഹൃദം വർധിപ്പിച്ച് PR അവസരങ്ങൾ നൽകാൻ ഫിന്‍ലാന്‍ഡ് കുടിയേറ്റ നടപടിക്രമങ്ങൾ പരിഷ്‌കരിച്ചു.

View All
advertisement