'മലയാളത്തിൽ സംസാരിക്കാൻ പേടി...ആളുകൾക്ക് ഹര്‍ട്ട് ആകുമോയെന്നുള്ള ഭയം'; സായ് പല്ലവി

Last Updated:
മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് പിന്നിലെന്നും താരം പറഞ്ഞു
1/5
 പ്രേമം സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി.തനിക്ക് മലയാളം സംസാരിക്കാന്‍ പേടിയാണെന്നാണ് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.അമരന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്ന വേളയിലാണ് സായി പല്ലവിയുടെ വെളിപ്പെടുത്തൽ .
പ്രേമം സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി.തനിക്ക് മലയാളം സംസാരിക്കാന്‍ പേടിയാണെന്നാണ് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.അമരന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്ന വേളയിലാണ് സായി പല്ലവിയുടെ വെളിപ്പെടുത്തൽ .
advertisement
2/5
 മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് പിന്നിലെന്നും താരം പറഞ്ഞു.അമരൻ സിനിമയിലെ താരത്തിന്റെ കഥാപാത്രം മലയാളം സംസാരിക്കുന്ന തമിഴ് പെൺകുട്ടിയുടേതാണ്.ഈ കഥാപത്രത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ തനിക്ക് 30 ദിവസം വേണ്ടിവന്നുവെന്ന് താരം പറയുന്നു .
മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് പിന്നിലെന്നും താരം പറഞ്ഞു.അമരൻ സിനിമയിലെ താരത്തിന്റെ കഥാപാത്രം മലയാളം സംസാരിക്കുന്ന തമിഴ് പെൺകുട്ടിയുടേതാണ്.ഈ കഥാപത്രത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ തനിക്ക് 30 ദിവസം വേണ്ടിവന്നുവെന്ന് താരം പറയുന്നു .
advertisement
3/5
 'സുഖമാണോ? എനിക്ക് മലയാളത്തില്‍ സംസാരിക്കാന്‍ വളരെയേറെ പേടിയാണ്. എപ്പോഴും പെര്‍ഫക്ടായിട്ട് സംസാരിക്കണം. ഇല്ലെങ്കില്‍ എന്തെങ്കിലും രീതിയില്‍ ഹര്‍ട്ട് ആകുമോയെന്നുള്ള ഭയമാണ് എപ്പോഴും. ഈ സിനിമയില്‍ മലയാളി പെണ്‍കുട്ടി തമിഴ് സംസാരിക്കുന്നുണ്ട്. ആ പ്രോസസിന് ഒരു 30 ദിവസമെടുത്തു.'
'സുഖമാണോ? എനിക്ക് മലയാളത്തില്‍ സംസാരിക്കാന്‍ വളരെയേറെ പേടിയാണ്. എപ്പോഴും പെര്‍ഫക്ടായിട്ട് സംസാരിക്കണം. ഇല്ലെങ്കില്‍ എന്തെങ്കിലും രീതിയില്‍ ഹര്‍ട്ട് ആകുമോയെന്നുള്ള ഭയമാണ് എപ്പോഴും. ഈ സിനിമയില്‍ മലയാളി പെണ്‍കുട്ടി തമിഴ് സംസാരിക്കുന്നുണ്ട്. ആ പ്രോസസിന് ഒരു 30 ദിവസമെടുത്തു.'
advertisement
4/5
 'പെര്‍ഫക്ടായി ചെയ്യണമെന്നുള്ളത് കൊണ്ടായിരുന്നു അത്. എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ഇത്രയും ആളുകള്‍ ഞങ്ങളെ കാണാന്‍ വന്നത് എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല,’ സായ് പല്ലവി പറഞ്ഞു.
'പെര്‍ഫക്ടായി ചെയ്യണമെന്നുള്ളത് കൊണ്ടായിരുന്നു അത്. എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ഇത്രയും ആളുകള്‍ ഞങ്ങളെ കാണാന്‍ വന്നത് എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല,’ സായ് പല്ലവി പറഞ്ഞു.
advertisement
5/5
 മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. ശിവകാർത്തികേയനാണ് ചിത്രത്തിൽ നായകനാകുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. ശിവകാർത്തികേയനാണ് ചിത്രത്തിൽ നായകനാകുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement