17 കോടിയുടെ കടബാധ്യത ; ബാന്ദ്രയിലെ വീട് വിൽക്കാനൊരുങ്ങി കങ്കണ റനൗട്ട്

Last Updated:
40 കോടി രൂപയാണ് വീടിന് വിലയിട്ടിരിക്കുന്നത്
1/5
 17 കോടിയുടെ കടബാധ്യത കാരണം ബാന്ദ്രയിലെ വസതി വിൽക്കാൻ ഒരുങ്ങുകയാണ് ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റനൗട്ട്.40 കോടി രൂപയാണ് വീടിന് വിലയിട്ടിരിക്കുന്നത്. കങ്കണയുടെ സിനിമ നിർമാണക്കമ്പനിയായ മണികർണിക ഫിലിംസിന്റെ ഓഫിസും ഈ ഈ കെട്ടിടത്തിൽ തന്നെയാണ്.
17 കോടിയുടെ കടബാധ്യത കാരണം ബാന്ദ്രയിലെ വസതി വിൽക്കാൻ ഒരുങ്ങുകയാണ് ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റനൗട്ട്.40 കോടി രൂപയാണ് വീടിന് വിലയിട്ടിരിക്കുന്നത്. കങ്കണയുടെ സിനിമ നിർമാണക്കമ്പനിയായ മണികർണിക ഫിലിംസിന്റെ ഓഫിസും ഈ ഈ കെട്ടിടത്തിൽ തന്നെയാണ്.
advertisement
2/5
 ഡൽഹിയിലും മാണ്ഡ്യയിലുമായി താമസിക്കുന്ന തനിക്ക് ബാന്ദ്രയിലെ വസതി ആവശ്യമില്ലെന്നാണ് കങ്കണ അടുപ്പക്കാരോട് പറയുന്നതെങ്കിലും കടം മൂലമാണ് വീട് വിൽക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്.91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപ ബാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
ഡൽഹിയിലും മാണ്ഡ്യയിലുമായി താമസിക്കുന്ന തനിക്ക് ബാന്ദ്രയിലെ വസതി ആവശ്യമില്ലെന്നാണ് കങ്കണ അടുപ്പക്കാരോട് പറയുന്നതെങ്കിലും കടം മൂലമാണ് വീട് വിൽക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്.91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപ ബാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
advertisement
3/5
 2020ൽ നിയമവിരുദ്ധ നിർമാണ പ്രവർത്തനങ്ങളുടെ പേരിലാണ് ബിഎംസി താരത്തിന്റെ വീടിന്റെ കുറച്ചുഭാഗം പൊളിച്ചത്.നടി മുംബൈ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി അന്ന് നടപടി ഒഴിവാക്കിയിരുന്നു.
2020ൽ നിയമവിരുദ്ധ നിർമാണ പ്രവർത്തനങ്ങളുടെ പേരിലാണ് ബിഎംസി താരത്തിന്റെ വീടിന്റെ കുറച്ചുഭാഗം പൊളിച്ചത്.നടി മുംബൈ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി അന്ന് നടപടി ഒഴിവാക്കിയിരുന്നു.
advertisement
4/5
 ഇതിന് ശേഷമാണ് കങ്കണ ബിജെപിയുമായി കൈ കോർക്കുന്നതും സ്വദേശമായ ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നതും. ഡൽഹിയിലെത്തിയ ഉടൻ താൽക്കാലികമായി താമസിക്കാൻ മഹാരാഷ്ട്ര സദനിലെ മുഖ്യമന്ത്രിയുടെ സ്വീറ്റ് റൂം ആവശ്യപ്പെട്ടതും വിവാദമായിരുന്നു.
ഇതിന് ശേഷമാണ് കങ്കണ ബിജെപിയുമായി കൈ കോർക്കുന്നതും സ്വദേശമായ ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നതും. ഡൽഹിയിലെത്തിയ ഉടൻ താൽക്കാലികമായി താമസിക്കാൻ മഹാരാഷ്ട്ര സദനിലെ മുഖ്യമന്ത്രിയുടെ സ്വീറ്റ് റൂം ആവശ്യപ്പെട്ടതും വിവാദമായിരുന്നു.
advertisement
5/5
 91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപയുടെ കടബാധ്യത തീർക്കാൻ വീട് വിൽക്കേണ്ട ആവിശ്യം ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപയുടെ കടബാധ്യത തീർക്കാൻ വീട് വിൽക്കേണ്ട ആവിശ്യം ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement