Poonam Pandey | ഇല്ല ഇല്ല മരിച്ചിട്ടില്ല; പൂനം പാണ്ഡെ മരിച്ചില്ല

Last Updated:
മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂനം പാണ്ഡെ ജീവനോടെ
1/7
മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂനം പാണ്ഡെ ജീവനോടെയെന്ന വാർത്ത പുറത്ത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പൂനം പാണ്ഡെ മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. അതിനു ശേഷം അവരുടെ മാനേജർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ത്യകർമങ്ങളോ, മറ്റു വിവരങ്ങളോ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു
മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂനം പാണ്ഡെ ജീവനോടെ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പൂനം പാണ്ഡെ മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. അതിനു ശേഷം അവരുടെ മാനേജർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ത്യകർമങ്ങളോ, മറ്റു വിവരങ്ങളോ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു
advertisement
2/7
പൂനത്തിന്റെ ടീമിനെയോ കുടുംബത്തെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കൊന്നും അവരെ ലഭ്യമായിരുന്നില്ല. ഇതും ദുരൂഹത വർധിപ്പിച്ചു. അപ്പോഴാണ് മരണവാർത്ത പുറത്തുവിട്ടത് കൊണ്ട് പൂനം ഉദ്ദേശിച്ചത് മറ്റൊരു വിഷയമെന്ന വിവരം ഇപ്പോൾ പുറത്തായത് (തുടർന്ന് വായിക്കുക)
പൂനത്തിന്റെ ടീമിനെയോ കുടുംബത്തെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കൊന്നും അവരെ ലഭ്യമായിരുന്നില്ല. ഇതും ദുരൂഹത വർധിപ്പിച്ചു. അപ്പോഴാണ് മരണവാർത്ത പുറത്തുവിട്ടത് കൊണ്ട് പൂനം ഉദ്ദേശിച്ചത് മറ്റൊരു വിഷയമെന്ന വിവരം ഇപ്പോൾ പുറത്തായത് (തുടർന്ന് വായിക്കുക)
advertisement
3/7
ഫെബ്രുവരി മൂന്നിനാണ് മരണവാർത്തകൊണ്ട് പൂനം പാണ്ഡെ ഉദ്ദേശിച്ചതിന്റെ യഥാർത്ഥ കാരണം പുറത്തായത്. സെർവിക്കൽ കാൻസർ അവബോധത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് പൂനം ഇൻസ്റ്റാഗ്രാമിൽ വന്നു പറഞ്ഞു. താൻ മരിച്ചിട്ടില്ല എന്നും
ഫെബ്രുവരി മൂന്നിനാണ് മരണവാർത്തകൊണ്ട് പൂനം പാണ്ഡെ ഉദ്ദേശിച്ചതിന്റെ യഥാർത്ഥ കാരണം പുറത്തായത്. സെർവിക്കൽ കാൻസർ അവബോധത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് പൂനം ഇൻസ്റ്റാഗ്രാമിൽ വന്നു പറഞ്ഞു. താൻ മരിച്ചിട്ടില്ല എന്നും
advertisement
4/7
മുൻപും നിരവധി അവസരങ്ങളിൽ പൂനം പാണ്ഡെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചാൽ താൻ വിവസ്ത്രയാകും എന്നായിരുന്നു പ്രഖ്യാപനങ്ങളിൽ ഒന്ന്. ഇതോടു കൂടി ഇവർ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി
മുൻപും നിരവധി അവസരങ്ങളിൽ പൂനം പാണ്ഡെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചാൽ താൻ വിവസ്ത്രയാകും എന്നായിരുന്നു പ്രഖ്യാപനങ്ങളിൽ ഒന്ന്. ഇതോടു കൂടി ഇവർ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി
advertisement
5/7
പൂനത്തിന്റെ വിവാഹം പോലും മറ്റൊരു വിവാദത്തിന്റെ തുടക്കമായിരുന്നു. സാം ബോംബെ എന്നയാളെ വിവാഹം ചെയ്ത് അധിക ദിവസങ്ങൾ കഴിയും മുൻപേ ഗാർഹിക പീഡന പരാതി ഉയർത്തി പൂനം വീണ്ടും വാർത്തകളിൽ മടങ്ങിയെത്തി
പൂനത്തിന്റെ വിവാഹം പോലും മറ്റൊരു വിവാദത്തിന്റെ തുടക്കമായിരുന്നു. സാം ബോംബെ എന്നയാളെ വിവാഹം ചെയ്ത് അധിക ദിവസങ്ങൾ കഴിയും മുൻപേ ഗാർഹിക പീഡന പരാതി ഉയർത്തി പൂനം വീണ്ടും വാർത്തകളിൽ മടങ്ങിയെത്തി
advertisement
6/7
സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു എന്ന വിശദീകരണവും ആരാധകരിൽ പലർക്കും ദഹിച്ചില്ല. വാർത്തയ്ക്ക് മൂന്നു ദിവസം മുൻപ് പോലും ഊർജസ്വലയായി ഒരു പരിപാടിക്ക് പങ്കെടുത്ത വീഡിയോ പൂനം പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയൊരാൾ എങ്ങനെ ഇത്രവേഗം മരിച്ചു എന്ന് വിശ്വസിക്കും എന്ന് പോസ്റ്റിന്റെ കമന്റ്റ് സെക്ഷനിൽ പലരും സംശയം പ്രകടിപ്പിച്ചു
സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു എന്ന വിശദീകരണവും ആരാധകരിൽ പലർക്കും ദഹിച്ചില്ല. വാർത്തയ്ക്ക് മൂന്നു ദിവസം മുൻപ് പോലും ഊർജസ്വലയായി ഒരു പരിപാടിക്ക് പങ്കെടുത്ത വീഡിയോ പൂനം പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയൊരാൾ എങ്ങനെ ഇത്രവേഗം മരിച്ചു എന്ന് വിശ്വസിക്കും എന്ന് പോസ്റ്റിന്റെ കമന്റ്റ് സെക്ഷനിൽ പലരും സംശയം പ്രകടിപ്പിച്ചു
advertisement
7/7
മരണവാർത്ത പോലും പബ്ലിസിറ്റി ആക്കി മാറ്റിയ പൂനം പാണ്ഡെ ഇനി വരും ദിവസങ്ങളിൽ നേരിടാൻ സാധ്യതയുള്ള വിമർശനങ്ങൾ ഏറെയാണ്. 32 വയസ്സാണ് പൂനം പാണ്ഡെയുടെ പ്രായം
മരണവാർത്ത പോലും പബ്ലിസിറ്റി ആക്കി മാറ്റിയ പൂനം പാണ്ഡെ ഇനി വരും ദിവസങ്ങളിൽ നേരിടാൻ സാധ്യതയുള്ള വിമർശനങ്ങൾ ഏറെയാണ്. 32 വയസ്സാണ് പൂനം പാണ്ഡെയുടെ പ്രായം. <strong>Disclaimer: സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായി അവരുടെ മാനേജർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂനം പാണ്ഡെയുടെ മരണം വാർത്തയായി പ്രസിദ്ധീകരിച്ചത്</strong>
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement