'നൗ ആന്റ് ഫോർഎവർ'; കൊല്ലം സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്തു മകൻ

Last Updated:
അച്ഛൻ എന്നും കൂടെയുണ്ടാവണം എന്ന തോന്നലിലാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചത്.
1/5
 വാഹനാപകടത്തിൽ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്തു മകൻ രാഹുൽ. ചിത്രത്തിനൊപ്പം 'നൗ ആന്റ് ഫോർഎവർ' ( ഇപ്പോഴും എപ്പോഴും)എന്ന് എഴുതിയിട്ടുണ്ട്. അച്ഛൻ എന്നും കൂടെ ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചത്.കൊല്ലം സുധിയുടെ ഭാര്യ രേണുവാണ് രാഹുൽ പച്ചകുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വാഹനാപകടത്തിൽ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്തു മകൻ രാഹുൽ. ചിത്രത്തിനൊപ്പം 'നൗ ആന്റ് ഫോർഎവർ' ( ഇപ്പോഴും എപ്പോഴും)എന്ന് എഴുതിയിട്ടുണ്ട്. അച്ഛൻ എന്നും കൂടെ ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചത്.കൊല്ലം സുധിയുടെ ഭാര്യ രേണുവാണ് രാഹുൽ പച്ചകുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
advertisement
2/5
 സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. ചെറുപ്രായത്തിൽ തന്നെ അമ്മയെ നഷ്ടമായ രാഹുലിന് പിന്നീട് അങ്ങോട്ടെക്ക് അച്ഛനും അമ്മയും സുധിയായിരുന്നു.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. ചെറുപ്രായത്തിൽ തന്നെ അമ്മയെ നഷ്ടമായ രാഹുലിന് പിന്നീട് അങ്ങോട്ടെക്ക് അച്ഛനും അമ്മയും സുധിയായിരുന്നു.
advertisement
3/5
 കൈക്കുഞ്ഞായിരുന്ന രാഹുലിനെയും കൊണ്ടായിരുന്നു പിന്നീടുളള സ്റ്റേജ് ഷോകളിൽ സുധിയെത്തിയിരുന്നത്.
കൈക്കുഞ്ഞായിരുന്ന രാഹുലിനെയും കൊണ്ടായിരുന്നു പിന്നീടുളള സ്റ്റേജ് ഷോകളിൽ സുധിയെത്തിയിരുന്നത്.
advertisement
4/5
kollam sudhi, mimicry artist kollam sudhi, mahesh, binu adimali, kollam sudhi died in road accident, kollam sudhi death, കൊല്ലം സുധി, വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചു, ബിനു അടിമാലി, മിമിക്രി കലാകാരൻ, ഹാസ്യ കലാകാരൻ, ഫ്ലവേഴ്സ് കോമഡി ഉത്സവ്
രണ്ടാമത് വിവാഹം ചെയ്തപ്പോൾ രാഹുലിനെ സ്വന്തം മകനെ പോലെയാണ് രേണു നോക്കിയിരുന്നതെന്നും ഒരിക്കൽ സുധി പറഞ്ഞിരുന്നു.
advertisement
5/5
kollam_sudhi_accident
എയർബാഗിനിടയിൽ കുടുങ്ങിയ കൊല്ലം സുധിയെ ഏറെ ശ്രമപ്പെട്ട് പുറത്തെടുത്ത് കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായത്.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement