കല്യാണം വെബ്കാസ്റ്റിലൂടെ, സദ്യ പാർസൽ ആയി വീട്ടിൽ വരും; കോവിഡ് കാലത്തെ ട്രെൻഡ് ഇങ്ങനെ

Last Updated:
Weddings take a new turn from traditional ways during Covid days | വെബ് കാസ്റ്റിംഗ് വഴിയുള്ള കല്യാണത്തിന്റെ ക്ഷണക്കത്തും പാർസൽ സദ്യയും ട്രെൻഡിംഗ് ആവുന്നു
1/6
 കോവിഡ് നാളുകളിൽ വിവാഹ ചടങ്ങുകൾ ചുരുങ്ങിയ അതിഥികളുള്ള സദസ്സിലേക്ക് ഒതുങ്ങിയെങ്കിൽ വിവാഹ ആഡംബരങ്ങളുടെ കാര്യത്തിലും അത് പ്രതിഫലിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ് വഴി കല്യാണം നടത്തി സദ്യ പാർസൽ ആയി വീട്ടിൽ എത്തിച്ചു കൊടുക്കുന്ന പുതിയ പതിവിനു തുടക്കമായിട്ടുണ്ട്
കോവിഡ് നാളുകളിൽ വിവാഹ ചടങ്ങുകൾ ചുരുങ്ങിയ അതിഥികളുള്ള സദസ്സിലേക്ക് ഒതുങ്ങിയെങ്കിൽ വിവാഹ ആഡംബരങ്ങളുടെ കാര്യത്തിലും അത് പ്രതിഫലിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ് വഴി കല്യാണം നടത്തി സദ്യ പാർസൽ ആയി വീട്ടിൽ എത്തിച്ചു കൊടുക്കുന്ന പുതിയ പതിവിനു തുടക്കമായിട്ടുണ്ട്
advertisement
2/6
 ഇത്തരത്തിൽ നടത്തിയ ഒരു കല്യാണത്തിന്റെ സദ്യയുടെ ചിത്രമാണ് ഈ കാണുന്നത്. പറഞ്ഞ പടി ഭക്ഷണം വീട്ടിലെത്തും. ശേഷം വിളമ്പാനുള്ള രീതി ഉൾപ്പെടുന്ന മാനുവലും ഇതിന്റെയുള്ളിൽ കാണും. അവിടം കൊണ്ടും തീരുന്നില്ല  എന്നതാണ് വിശേഷം
ഇത്തരത്തിൽ നടത്തിയ ഒരു കല്യാണത്തിന്റെ സദ്യയുടെ ചിത്രമാണ് ഈ കാണുന്നത്. പറഞ്ഞ പടി ഭക്ഷണം വീട്ടിലെത്തും. ശേഷം വിളമ്പാനുള്ള രീതി ഉൾപ്പെടുന്ന മാനുവലും ഇതിന്റെയുള്ളിൽ കാണും. അവിടം കൊണ്ടും തീരുന്നില്ല  എന്നതാണ് വിശേഷം
advertisement
3/6
 സദ്യക്കുള്ള വിഭവങ്ങളും അതൊരുക്കാനുള്ള രീതിയുമാണ് ഈ ലിസ്റ്റിൽ കാണുന്നത്
സദ്യക്കുള്ള വിഭവങ്ങളും അതൊരുക്കാനുള്ള രീതിയുമാണ് ഈ ലിസ്റ്റിൽ കാണുന്നത്
advertisement
4/6
 ഇതാണ് വിവാഹ ക്ഷണക്കത്ത്. പറയും പ്രകാരം വെബ് കാസിറ്റിംഗിൽ പാസ്സ്‌വേർഡ് ഉപയോഗിച്ച് കയറാം
ഇതാണ് വിവാഹ ക്ഷണക്കത്ത്. പറയും പ്രകാരം വെബ് കാസിറ്റിംഗിൽ പാസ്സ്‌വേർഡ് ഉപയോഗിച്ച് കയറാം
advertisement
5/6
 ഒരു ഗെസ്റ്റിന്റെ വീട്ടിൽ എത്തിയ സദ്യ അടങ്ങിയ പൊതിക്കെട്ടാണ് ഈ ചിത്രത്തിൽ
ഒരു ഗെസ്റ്റിന്റെ വീട്ടിൽ എത്തിയ സദ്യ അടങ്ങിയ പൊതിക്കെട്ടാണ് ഈ ചിത്രത്തിൽ
advertisement
6/6
 സദ്യയിൽ ഒരുക്കുന്ന വിഭവങ്ങളുടെ മുഴുവൻ മെനു ഇതാ
സദ്യയിൽ ഒരുക്കുന്ന വിഭവങ്ങളുടെ മുഴുവൻ മെനു ഇതാ
advertisement
ഓസ്‌ട്രേലിയ ബീച്ച് ആക്രമണം; അക്രമി സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് തെലങ്കാന പോലീസ്
ഓസ്‌ട്രേലിയ ബീച്ച് ആക്രമണം; അക്രമി സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് തെലങ്കാന പോലീസ്
  • ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ജൂത ആഘോഷത്തിനിടെ സാജിദ് അക്രം, മകന്‍ നവീദ് ചേര്‍ന്ന് വെടിയുതിര്‍ത്തു.

  • ആക്രമണത്തില്‍ 16 മരണം, 42 പേര്‍ക്ക് പരിക്ക്; ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഭീകരാക്രമണമായി പ്രഖ്യാപിച്ചു.

  • സാജിദ് ഹൈദരാബാദ് സ്വദേശിയാണ്, 27 വർഷമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്നു, ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ട്.

View All
advertisement