മറ്റുള്ള കല്ലറകളിൽ നിന്നും വ്യത്യസ്തം; തമിഴ് ഹാസ്യനടൻ കുമരിമുത്തുവിനായി മക്കൾ എഴുതിയ വാചകം എന്തെന്നറിയുമോ?

Last Updated:
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിൽ 30 വർഷങ്ങൾകൊണ്ട് 1,000-ത്തിലധികം ചിത്രങ്ങളിൽ കുമരി മുത്തു അഭിനയിച്ചു
1/13
 സാധാരണയായി ഒരാൾ മരിച്ചു കഴിഞ്ഞ് അടക്കം ചെയ്യുന്ന കല്ലറയിൽ ജനിച്ച തീയതി, മരിച്ച തീയതി എഴുതും. ചിലർ ചെറിയവാചകങ്ങൾ എഴുതും. അങ്ങനെയൊരു വാചകമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇടം പിടിക്കുന്നത്. 90-കളിലെ തമിഴ് സിനിമയിലെ ഹാസ്യ നടന്മാർ നിരവധി ഉണ്ടായിരുന്നുവെങ്കിലും അവരിൽ ചിലർ മാത്രമാണ് ആരാധകരുടെ മനസിൽ ഇടംപിടിച്ചത്.
സാധാരണയായി ഒരാൾ മരിച്ചു കഴിഞ്ഞ് അടക്കം ചെയ്യുന്ന കല്ലറയിൽ ജനിച്ച തീയതി, മരിച്ച തീയതി എഴുതും. ചിലർ ചെറിയവാചകങ്ങൾ എഴുതും. അങ്ങനെയൊരു വാചകമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇടം പിടിക്കുന്നത്. 90-കളിലെ തമിഴ് സിനിമയിലെ ഹാസ്യ നടന്മാർ നിരവധി ഉണ്ടായിരുന്നുവെങ്കിലും അവരിൽ ചിലർ മാത്രമാണ് ആരാധകരുടെ മനസിൽ ഇടംപിടിച്ചത്.
advertisement
2/13
 അങ്ങനെ ആളുകളുടെ മനസ്സിൽ നിങ്ങൾ ഇടം പിടിച്ചവരിൽ ഒരാളാണ് ഹാസ്യ നടൻ കുമരിമുത്തു. പലരേയും തൻ്റെ നർമ്മരസമായ ഹാസ്യങ്ങൾ കൊണ്ട് ചിരിപ്പിച്ച നടൻ.
അങ്ങനെ ആളുകളുടെ മനസ്സിൽ നിങ്ങൾ ഇടം പിടിച്ചവരിൽ ഒരാളാണ് ഹാസ്യ നടൻ കുമരിമുത്തു. പലരേയും തൻ്റെ നർമ്മരസമായ ഹാസ്യങ്ങൾ കൊണ്ട് ചിരിപ്പിച്ച നടൻ.
advertisement
3/13
 കുമരിമുത്തു എന്ന പേര് കേട്ടാൽ ആദ്യം നമ്മുടെ ഓർമ്മയിലേക്ക് വരുന്നത് അയാളുടെ ചിരിയാണ്. ആ ചിരി തന്നെയാണ് പല സിനിമകളിലും അദ്ദേഹത്തിന് വേഷം കിട്ടാനുള്ള കാരണവും.
കുമരിമുത്തു എന്ന പേര് കേട്ടാൽ ആദ്യം നമ്മുടെ ഓർമ്മയിലേക്ക് വരുന്നത് അയാളുടെ ചിരിയാണ്. ആ ചിരി തന്നെയാണ് പല സിനിമകളിലും അദ്ദേഹത്തിന് വേഷം കിട്ടാനുള്ള കാരണവും.
advertisement
4/13
 അഭിനയത്തോടുള്ള ഇഷ്ടം കാരണം കുമരിമുത്തു 14-ാം വയസിൽ സ്വദേശമായ കന്യാകുമാരിയിൽ നിന്നും ചെന്നൈയിൽ എത്തി. നാടക വേദികളിൽ അഭിനയിച്ചതിലൂടെ വെള്ളിത്തിരയിലും അവസരം ലഭിച്ചു.
അഭിനയത്തോടുള്ള ഇഷ്ടം കാരണം കുമരിമുത്തു 14-ാം വയസിൽ സ്വദേശമായ കന്യാകുമാരിയിൽ നിന്നും ചെന്നൈയിൽ എത്തി. നാടക വേദികളിൽ അഭിനയിച്ചതിലൂടെ വെള്ളിത്തിരയിലും അവസരം ലഭിച്ചു.
advertisement
5/13
 വളരെ സാധാരണമായ ഭാവം കൊണ്ട് കുമരിമുത്തു സിനിമയിൽ പല കഷ്ടപാടുകളും സഹിച്ചു. ഇതിലൂടെ തന്നെയാണ് സിനിമയിൽ അനവധി നിരവധി വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്.
വളരെ സാധാരണമായ ഭാവം കൊണ്ട് കുമരിമുത്തു സിനിമയിൽ പല കഷ്ടപാടുകളും സഹിച്ചു. ഇതിലൂടെ തന്നെയാണ് സിനിമയിൽ അനവധി നിരവധി വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്.
advertisement
6/13
 സിനിമാ സംഘടനയുടെ ഭരണത്തിൻ്റെ മേൽ കടുത്ത വിമർശനം നടത്തുകയും തമിഴ് സിനിമയുടെ ഉയർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് കുമരിമുത്തു.
സിനിമാ സംഘടനയുടെ ഭരണത്തിൻ്റെ മേൽ കടുത്ത വിമർശനം നടത്തുകയും തമിഴ് സിനിമയുടെ ഉയർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് കുമരിമുത്തു.
advertisement
7/13
 വിമർശനങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കേസിലേക്കും കടന്നിരുന്നു. സംഘടനയെ എതിർത്ത് അദ്ദേഹം കോടതി പോയി വിജയിച്ചു വീണ്ടും സംഘടനയിൽ ചേർത്തു.
വിമർശനങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കേസിലേക്കും കടന്നിരുന്നു. സംഘടനയെ എതിർത്ത് അദ്ദേഹം കോടതി പോയി വിജയിച്ചു വീണ്ടും സംഘടനയിൽ ചേർത്തു.
advertisement
8/13
 കുമരിമുത്തു കരുണാനിധിയുമായി അഭ്യേദ്യബന്ധം പുലർത്തിയിരുന്നു. പാർട്ടിയിലും കുമരി മുത്തു തന്റെതായ സ്ഥാനം കണ്ടെത്തിയിരുന്നു.
കുമരിമുത്തു കരുണാനിധിയുമായി അഭ്യേദ്യബന്ധം പുലർത്തിയിരുന്നു. പാർട്ടിയിലും കുമരി മുത്തു തന്റെതായ സ്ഥാനം കണ്ടെത്തിയിരുന്നു.
advertisement
9/13
 തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിൽ 30 വർഷങ്ങൾകൊണ്ട് 1,000-ത്തിലധികം ചിത്രങ്ങളിൽ കുമരി മുത്തു അഭിനയിച്ചിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിൽ 30 വർഷങ്ങൾകൊണ്ട് 1,000-ത്തിലധികം ചിത്രങ്ങളിൽ കുമരി മുത്തു അഭിനയിച്ചിരുന്നു.
advertisement
10/13
 മികച്ച നടൻ, പ്രസംഗകൻ എന്ന നിലയിൽ മികച്ച ​ഗുണങ്ങളുള്ള കുമരിമുത്തു 2016 ഫെബ്രുവരിയിൽ മരിച്ചു. തുടർന്നാണ് അദ്ദേഹത്തിന്റെ കല്ലറയും അതിലെ എഴുത്തും ചർച്ചാവിഷയമായി മാറിയത്.
മികച്ച നടൻ, പ്രസംഗകൻ എന്ന നിലയിൽ മികച്ച ​ഗുണങ്ങളുള്ള കുമരിമുത്തു 2016 ഫെബ്രുവരിയിൽ മരിച്ചു. തുടർന്നാണ് അദ്ദേഹത്തിന്റെ കല്ലറയും അതിലെ എഴുത്തും ചർച്ചാവിഷയമായി മാറിയത്.
advertisement
11/13
 സംവിധായകൻ മഹേന്ദ്രൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് കല്ലറയെ കുറിച്ച് സംസാരിച്ചത്.
സംവിധായകൻ മഹേന്ദ്രൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് കല്ലറയെ കുറിച്ച് സംസാരിച്ചത്.
advertisement
12/13
 "ദൈവത്തിന് ...അവൻ്റെ ചിരി ആസ്വദിക്കാൻ സമയമായി" എന്നാണ് കല്ലറയിൽ എഴുതിയിരുന്നത്.ആ മികച്ച ഹാസ്യ നടന്റെ ചിരി ഇനി ദൈവത്തിനുള്ളത്. ആ സമയമാണ് ഇതെന്നാണ് വാചകങ്ങളിൽ നിന്നുള്ള അർത്ഥം.
"ദൈവത്തിന് ...അവൻ്റെ ചിരി ആസ്വദിക്കാൻ സമയമായി" എന്നാണ് കല്ലറയിൽ എഴുതിയിരുന്നത്.ആ മികച്ച ഹാസ്യ നടന്റെ ചിരി ഇനി ദൈവത്തിനുള്ളത്. ആ സമയമാണ് ഇതെന്നാണ് വാചകങ്ങളിൽ നിന്നുള്ള അർത്ഥം.
advertisement
13/13
 കല്ലറയുടെ മേൽ പതിഞ്ഞ ഈ വാചകം നിരവധിപേരുടെ ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം പിതാവിനോട് മക്കൾ കാണിക്കുന്ന സ്നേഹവും ബഹുമാനവുമാണ് ആ വാചകങ്ങളിലുള്ളത്.
കല്ലറയുടെ മേൽ പതിഞ്ഞ ഈ വാചകം നിരവധിപേരുടെ ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം പിതാവിനോട് മക്കൾ കാണിക്കുന്ന സ്നേഹവും ബഹുമാനവുമാണ് ആ വാചകങ്ങളിലുള്ളത്.
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement