Covid 19 | വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള്‍ കൂടുന്നു; വിശദാംശങ്ങള്‍ അറിയാം

Last Updated:
കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ കേസുകൾ കൂടി വരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ നല്ല വർധനവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1/7
 രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കുതിച്ചുയര്‍ന്നിരുന്നുവെങ്കിലും ഇപ്പോൾ കുറഞ്ഞു വരുന്നത് ആശ്വാസം നൽകുന്നുണ്ട്.
രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കുതിച്ചുയര്‍ന്നിരുന്നുവെങ്കിലും ഇപ്പോൾ കുറഞ്ഞു വരുന്നത് ആശ്വാസം നൽകുന്നുണ്ട്.
advertisement
2/7
(News18 Creative)
എന്നാൽ കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ കേസുകൾ കൂടി വരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ നല്ല വർധനവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങൾ ചുവടെ
advertisement
3/7
(News18 Creative)
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ദിവസം (മെയ് 27) വരെ 2,7376,791 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,46,28,696 പേർ രോഗമുക്തി നേടി. നിലവിൽ 24,21,873 സജീവ കേസുകളാണുള്ളത്.
advertisement
4/7
(News18 Creative)
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകൾ നിലവിലുണ്ട്. (News18 Creative)
advertisement
5/7
(News18 Creative)
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിലവിൽ കോവിഡ് പ്രതിദിന കണക്കിൽ മുന്നിൽ (News18 Creative)
advertisement
6/7
(News18 Creative)
കോവിഡ് രണ്ടാം തരംഗം വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയും കാര്യമായി ബാധിച്ചിരിക്കുകയാണ് (News18 Creative)
advertisement
7/7
(News18 Creative)
കണക്കുകൾ പരിശോധിച്ചാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട് എന്ന് വ്യക്തമാകും. (News18 Creative)
advertisement
അവയവക്കച്ചവടത്തിന് മനുഷ്യക്കടത്ത് കൊച്ചിയിലെ മെഡിക്കൽ ടൂറിസം സ്ഥാപനത്തിന്റെ മറവിലെന്ന് എൻഐഎ
അവയവക്കച്ചവടത്തിന് മനുഷ്യക്കടത്ത് കൊച്ചിയിലെ മെഡിക്കൽ ടൂറിസം സ്ഥാപനത്തിന്റെ മറവിലെന്ന് എൻഐഎ
  • കൊച്ചിയിലെ മെഡിക്കൽ ടൂറിസം സ്ഥാപനത്തിന്റെ മറവിൽ മനുഷ്യക്കടത്തും അവയവക്കച്ചവടവും നടന്നെന്ന് എൻഐഎ.

  • പ്രധാന പ്രതി മധു ജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് എൻഐഎ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി.

  • ഇറാനിലെ ആശുപത്രികളുമായി സഹകരിച്ച് അവയവക്കടത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായി എൻഐഎ.

View All
advertisement