advertisement

മയക്കുമരുന്ന് നൽകി അധ്യാപികയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Last Updated:
ക്ലാസിനു ശേഷം അധ്യാപികയെ പ്രിൻസിപ്പല്‍ റൂമിലേക്ക് വിളിച്ച് വരുത്തി. മയക്കു മരുന്ന് കലർത്തിയ ജ്യൂസ് കുടിക്കാൻ നൽകിയ ശേഷമാണ് പീഡിപ്പിച്ചത്.
1/6
 ന്യൂഡൽഹി: മയക്കു മരുന്ന് നൽകി അധ്യാപികയ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ.
ന്യൂഡൽഹി: മയക്കു മരുന്ന് നൽകി അധ്യാപികയ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ.
advertisement
2/6
 ഡൽഹിയിലെ ജസോലയിലാണ് സംഭവം. സരിത വിഹാർ പൊലീസ് സ്റ്റേഷനിൽ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രിന്‍സിപ്പൽ അറസ്റ്റിലായി.
ഡൽഹിയിലെ ജസോലയിലാണ് സംഭവം. സരിത വിഹാർ പൊലീസ് സ്റ്റേഷനിൽ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രിന്‍സിപ്പൽ അറസ്റ്റിലായി.
advertisement
3/6
 2017 ജൂണിലാണ് സംഭവം ഉണ്ടായത്. സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾക്ക് എക്സ്ട്രാ ക്ലാസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2017 ജൂണിലാണ് സംഭവം ഉണ്ടായത്. സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾക്ക് എക്സ്ട്രാ ക്ലാസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
advertisement
4/6
 ക്ലാസിനു ശേഷം അധ്യാപികയെ പ്രിൻസിപ്പല്‍ റൂമിലേക്ക് വിളിച്ച് വരുത്തി. മയക്കു മരുന്ന് കലർത്തിയ ജ്യൂസ് കുടിക്കാൻ നൽകിയ ശേഷമാണ് പീഡിപ്പിച്ചത്.
ക്ലാസിനു ശേഷം അധ്യാപികയെ പ്രിൻസിപ്പല്‍ റൂമിലേക്ക് വിളിച്ച് വരുത്തി. മയക്കു മരുന്ന് കലർത്തിയ ജ്യൂസ് കുടിക്കാൻ നൽകിയ ശേഷമാണ് പീഡിപ്പിച്ചത്.
advertisement
5/6
 പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു.
പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു.
advertisement
6/6
rape
സംഭവം പുറത്തു പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് പൊലീസ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
advertisement
'കയ്യും കാലും തല്ലിയൊടിക്കും'; വനിതാ തഹസിൽദാരോട് ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി 
'കയ്യും കാലും തല്ലിയൊടിക്കും'; വനിതാ തഹസിൽദാരോട് ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി 
  • ദേവികുളം എംഎൽഎ എ. രാജ, തഹസിൽദാരോട് കയ്യും കാലും തല്ലിയൊടിക്കുമെന്ന ഭീഷണി മുഴക്കിയതായി ആരോപണം

  • മൂന്നാർ ഉൾപ്പെടെയുള്ള 13 വില്ലേജുകളിൽ എൻ.ഒ.സി. അനുവദിക്കാത്തതിൽ എംഎൽഎയുടെ നേതൃത്വത്തിൽ ധർണ്ണ

  • ലൈഫ് മിഷൻ വഴി വീട് ലഭിച്ചവർക്ക് എൻ.ഒ.സി. നൽകാതെ നിർമ്മാണം തടയുന്നതായി ആരോപണം.

View All
advertisement