advertisement

Ambergris| 36 കോടിയുടെ തിമിംഗല ഛർദിയുമായി ആറ് മലയാളികൾ മാർത്താണ്ഡത്ത് പിടിയിൽ

Last Updated:
ഒരുകിലോ ആംബർ ഗ്രീസിന് ഒരുകോടി രൂപ വിലവരും (റിപ്പോർട്ട് - സജ്ജയകുമാർ)
1/5
 കന്യാകുമാരി : മാർത്താണ്ഡത്ത് 36 കോടി വിലവരുന്ന ആംബർഗ്രീസുമായി (തിമിംഗില ഛർദി) ആറ് മലയാളികൾ തമിഴ്നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ, കൊല്ലം സ്വദേശി നിജി, കാരക്കോണം സ്വദേശികളായ ജയൻ, ദിലീപ്, പാലക്കാട്ടുകാരായ ബാലകൃഷ്ണൻ, വീരാൻ എന്നിവരാണ് പിടിയിലായത്.
കന്യാകുമാരി : മാർത്താണ്ഡത്ത് 36 കോടി വിലവരുന്ന ആംബർഗ്രീസുമായി (തിമിംഗില ഛർദി) ആറ് മലയാളികൾ തമിഴ്നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ, കൊല്ലം സ്വദേശി നിജി, കാരക്കോണം സ്വദേശികളായ ജയൻ, ദിലീപ്, പാലക്കാട്ടുകാരായ ബാലകൃഷ്ണൻ, വീരാൻ എന്നിവരാണ് പിടിയിലായത്.
advertisement
2/5
 ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ഇന്നലെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ഇന്നലെ പിടികൂടിയത്.
advertisement
3/5
 മാർത്താണ്ഡം റെയിൽവേ സ്റ്റേഷന് സമീപം വിരിവിളയിൽ കാറിലെത്തിയ സംഘം ആംബർഗ്രീസ് കൈമാറുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
മാർത്താണ്ഡം റെയിൽവേ സ്റ്റേഷന് സമീപം വിരിവിളയിൽ കാറിലെത്തിയ സംഘം ആംബർഗ്രീസ് കൈമാറുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
advertisement
4/5
malappuram, melattoor, mothers quotation, son's bike, goons arrested, മലപ്പുറം, മേലാറ്റൂർ, മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ. അക്രമി സംഘം
പാലക്കാട് നിന്നാണ് ആംബർഗ്രീസ് കൊണ്ടുവന്നത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 36 കിലോ ആംബർഗ്രീസും ഒരു ഇന്നോവ കാറും ഒരു ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഒരുകിലോ ആംബർ ഗ്രീസിന് ഒരുകോടി രൂപ വിലവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്.
advertisement
5/5
 വിലയേറിയ സുഗന്ധ ദ്രവ്യങ്ങളുണ്ടാക്കാനാണ് ആംബർഗ്രീസ് ഉപയോഗിക്കുന്നത്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
വിലയേറിയ സുഗന്ധ ദ്രവ്യങ്ങളുണ്ടാക്കാനാണ് ആംബർഗ്രീസ് ഉപയോഗിക്കുന്നത്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
advertisement
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
  • തിരുവനന്തപുരം പോക്സോ കോടതി മുൻ ക്ഷേത്ര പൂജാരി ബിനീഷിനെ 14കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാക്കി

  • 2019ൽ പരീക്ഷാ പേടിയുള്ള കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജാമുറിയിൽ പീഡിപ്പിച്ചു

  • കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ കയറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു

View All
advertisement