advertisement

'മാളികപ്പുറം' 100 കോടി ക്ലബ്ബിൽ; സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് നന്ദിയെന്ന് ഉണ്ണി മുകുന്ദൻ

Last Updated:
സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദിയെന്ന് ഉണ്ണി മുകുന്ദൻ
1/5
 ഉണ്ണി മുകുന്ദൻ നായകനായ ചിത്രം 'മാളികപ്പുറം' 100 കോടി ക്ലബ്ബിൽ. 40 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ നെടുംതൂൺ. മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.
ഉണ്ണി മുകുന്ദൻ നായകനായ ചിത്രം 'മാളികപ്പുറം' 100 കോടി ക്ലബ്ബിൽ. 40 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ നെടുംതൂൺ. മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.
advertisement
2/5
 സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദിയെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ചിത്രം നൂറു കോടി ക്ലബ്ബിലെത്തിയ വാർത്ത അറിയിച്ചത്.നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ.145 തിയേറ്ററുകളിലാണ് സിനിമ പ്രദർശനം തുടങ്ങിയതെങ്കിൽ, എണ്ണം 230 ലധികമായി വർധിച്ചിരിക്കുന്നു.
സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദിയെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ചിത്രം നൂറു കോടി ക്ലബ്ബിലെത്തിയ വാർത്ത അറിയിച്ചത്.നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ.145 തിയേറ്ററുകളിലാണ് സിനിമ പ്രദർശനം തുടങ്ങിയതെങ്കിൽ, എണ്ണം 230 ലധികമായി വർധിച്ചിരിക്കുന്നു.
advertisement
3/5
 അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
advertisement
4/5
 അടുത്ത കാലത്ത് കേരളത്തിൽ നിന്നും മികച്ച കളക്ഷൻ നേടിയ മലയാള സിനിമകളിൽ മുന്നിലിടം പിടിച്ചിട്ടുണ്ട് മാളികപ്പുറം. ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
അടുത്ത കാലത്ത് കേരളത്തിൽ നിന്നും മികച്ച കളക്ഷൻ നേടിയ മലയാള സിനിമകളിൽ മുന്നിലിടം പിടിച്ചിട്ടുണ്ട് മാളികപ്പുറം. ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
advertisement
5/5
 വരികൾ- സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം- അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ- രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ- ഷരീഫ് , സ്റ്റിൽസ്- രാഹുൽ ടി., ലൈൻ പ്രൊഡ്യൂസർ- നിരൂപ് പിന്റോ, ഡിസൈനർ- കോളിൻസ് ലിയോഫിൽ, മാനേജർസ്- അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്, പ്രൊമോഷൻ കൺസൾട്ടൻറ്റ്- വിപിൻ കുമാർ, പി ആർ ഒ- മഞ്ജു ഗോപിനാഥ്.
വരികൾ- സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം- അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ- രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ- ഷരീഫ് , സ്റ്റിൽസ്- രാഹുൽ ടി., ലൈൻ പ്രൊഡ്യൂസർ- നിരൂപ് പിന്റോ, ഡിസൈനർ- കോളിൻസ് ലിയോഫിൽ, മാനേജർസ്- അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്, പ്രൊമോഷൻ കൺസൾട്ടൻറ്റ്- വിപിൻ കുമാർ, പി ആർ ഒ- മഞ്ജു ഗോപിനാഥ്.
advertisement
'എന്റെ പ്രധാന ജോലി ഇതായിരുന്നു', ഗൃഹാതുരമായ ഓർമകളോടെ വിന്റേജ് ബസ് ഹോണടിച്ച് മന്ത്രി ഗണേശ് കുമാര്‍
'എന്റെ പ്രധാന ജോലി ഇതായിരുന്നു', ഗൃഹാതുരമായ ഓർമകളോടെ വിന്റേജ് ബസ് ഹോണടിച്ച് മന്ത്രി ഗണേശ് കുമാര്‍
  • കെഎസ്ആര്‍ടിസി ഗ്രീൻ വിന്റേജ് ബസ് തിരുവനന്തപുരത്ത് ഗണേശ് കുമാര്‍ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

  • പഴയകാല മോഡലുകളുടെ നിറവും ഡിസൈനും നിലനിര്‍ത്തിയെങ്കിലും എന്‍ജിനും സൗകര്യങ്ങളും പുതിയത്

  • കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നിന്നും വെള്ളയമ്പലം വരെ ആദ്യ സര്‍വീസ്, സ്ഥിരം റൂട്ടും പ്രഖ്യാപിച്ചു

View All
advertisement