Mohanlal | കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

Last Updated:
കൊച്ചിയിൽ വച്ചാണ് മോഹൻലാൽ വാക്സിൻ സ്വീകരിച്ചത്
1/6
 കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ. അമൃത മെഡിക്കല്‍ സെന്ററിലെ കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് മോഹൻലാൽ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. നിലവിൽ മുതിർന്ന പൗരന്മാർക്കും, ഗുരുതര ആർഗോയപ്രശ്നങ്ങൾ ഉള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്
കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ. അമൃത മെഡിക്കല്‍ സെന്ററിലെ കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് മോഹൻലാൽ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. നിലവിൽ മുതിർന്ന പൗരന്മാർക്കും, ഗുരുതര ആർഗോയപ്രശ്നങ്ങൾ ഉള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്
advertisement
2/6
 മോഹൻലാൽ വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
മോഹൻലാൽ വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
 വാക്സിൻ സ്വീകരിച്ച ശേഷം മോഹൻലാൽ
വാക്സിൻ സ്വീകരിച്ച ശേഷം മോഹൻലാൽ
advertisement
4/6
 നടൻ ഗ്രിഗറിയും റാം ചരണിന്റെ ഭാര്യ ഉപാസന കാമിനി കോനിഡേലയും വാക്സിൻ സ്വീകരിച്ചപ്പോൾ
നടൻ ഗ്രിഗറിയും റാം ചരണിന്റെ ഭാര്യ ഉപാസന കാമിനി കോനിഡേലയും വാക്സിൻ സ്വീകരിച്ചപ്പോൾ
advertisement
5/6
Pinarayi Vijayan receives Covid vaccine, KK Shailaja in the photo row, KK Shailaja, Shailaja vaccination, Covid vaccine
കോവിഡ് വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമലയ്‌ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രവും മുഖ്യമന്ത്രി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്
advertisement
6/6
 വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ
വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ
advertisement
മംദാനിക്ക് പ്രചോദനം ആര്യാ രാജേന്ദ്രനും; ഇടതുപക്ഷധാര യുഎസിലും ശക്തിപ്പെടുന്നു; ട്രംപിനും തടയാനാകില്ല: എം വി ഗോവിന്ദൻ‌
മംദാനിക്ക് പ്രചോദനം ആര്യാ രാജേന്ദ്രനും; ഇടതുപക്ഷധാര യുഎസിലും ശക്തിപ്പെടുന്നു; ട്രംപിനും തടയാനാകില്ല: എം വി ഗോവിന്ദൻ
  • ആര്യാ രാജേന്ദ്രൻ തിരുവനന്തപുരത്തെ മേയറായതോടെ സൊഹ്‌റാന്‍ മംദാനിക്ക് പ്രചോദനമായി.

  • ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ സോഷ്യലിസത്തിനും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടുന്നു.

  • പിഎം ശ്രീ പദ്ധതിയിൽനിന്ന് പിൻമാറിയതും ഫണ്ട് കിട്ടിയതുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദൻ.

View All
advertisement