Nazriya Nazim| വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുന്നതായി നസ്രിയയുടെ പോസ്റ്റ്

Last Updated:
പെട്ടെന്ന് അപ്രത്യക്ഷമായതിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണമെന്ന് തോന്നിയതിനാലാണ് കുറിപ്പ് പങ്കുവച്ചതെന്ന് നടി പറഞ്ഞു
1/8
 പൊതു ഇടങ്ങളിൽ നിന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതുയിടങ്ങളിൽ നിന്നും മാറി നിൽക്കുന്നതിന് വിശദീകരണം നൽകി നസ്രിയ നസീം. സോഷ്യൽമീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി കഴിഞ്ഞ കുറച്ച് മാസങ്ങളായി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറഞ്ഞത്.
പൊതു ഇടങ്ങളിൽ നിന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതുയിടങ്ങളിൽ നിന്നും മാറി നിൽക്കുന്നതിന് വിശദീകരണം നൽകി നസ്രിയ നസീം. സോഷ്യൽമീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി കഴിഞ്ഞ കുറച്ച് മാസങ്ങളായി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറഞ്ഞത്.
advertisement
2/8
 കഴിഞ്ഞ കുറച്ചുമാസങ്ങളായി താന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നുവെന്ന് നസ്രിയ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയ പോസ്റ്റ് പങ്കുവച്ചത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി താന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നുവെന്ന് നസ്രിയ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയ പോസ്റ്റ് പങ്കുവച്ചത്.
advertisement
3/8
 കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ 'സൂക്ഷമദര്‍ശിനി' ആണ് നസ്രിയയുടെ അവസാന ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടി അവസാനം പൊതിയിടങ്ങളിൽ സജീവമായത്. നാലരമാസം മുമ്പാണ് താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും പങ്കുവച്ചത്. തന്റെ അസാന്നിധ്യത്തിന്റെ കാരണങ്ങൾ പൂർ‌ണമായും വ്യക്തമായില്ലെങ്കിലും എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.
കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ 'സൂക്ഷമദര്‍ശിനി' ആണ് നസ്രിയയുടെ അവസാന ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടി അവസാനം പൊതിയിടങ്ങളിൽ സജീവമായത്. നാലരമാസം മുമ്പാണ് താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും പങ്കുവച്ചത്. തന്റെ അസാന്നിധ്യത്തിന്റെ കാരണങ്ങൾ പൂർ‌ണമായും വ്യക്തമായില്ലെങ്കിലും എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.
advertisement
4/8
 കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. തന്റെ 30-ാം പിറന്നാൾ ആഘോഷം, പുതുവർഷാഘോഷം, സൂക്ഷ്മദര്‍ശനിയുടെ വിജയാഘോഷം അടക്കം പ്രധാനപ്പെട്ട നിമിഷങ്ങള്‍ തനിക്ക് മിസ്സായെന്നാണ് നസ്രിയ കുറിപ്പിൽ പറയുന്നത്. എന്തുകൊണ്ടാണ് തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്ന് വിശദീകരിക്കാന്‍ കഴിയാതിരുന്നതിലും ഫോണ്‍ എടുക്കാതിരുന്നതിലും മെസേജുകള്‍ക്ക് മറുപടി നല്‍കാതിരുന്നതിലും സുഹൃത്തുക്കളോട് ഖേദം പ്രകടിപ്പിക്കുന്നു. താൻ കാരണമുണ്ടായ ആശങ്കകള്‍ക്കും അസൗകര്യങ്ങള്‍ക്കും നടി കുറിപ്പിലൂടെ ക്ഷമ ചോദിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. തന്റെ 30-ാം പിറന്നാൾ ആഘോഷം, പുതുവർഷാഘോഷം, സൂക്ഷ്മദര്‍ശനിയുടെ വിജയാഘോഷം അടക്കം പ്രധാനപ്പെട്ട നിമിഷങ്ങള്‍ തനിക്ക് മിസ്സായെന്നാണ് നസ്രിയ കുറിപ്പിൽ പറയുന്നത്. എന്തുകൊണ്ടാണ് തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്ന് വിശദീകരിക്കാന്‍ കഴിയാതിരുന്നതിലും ഫോണ്‍ എടുക്കാതിരുന്നതിലും മെസേജുകള്‍ക്ക് മറുപടി നല്‍കാതിരുന്നതിലും സുഹൃത്തുക്കളോട് ഖേദം പ്രകടിപ്പിക്കുന്നു. താൻ കാരണമുണ്ടായ ആശങ്കകള്‍ക്കും അസൗകര്യങ്ങള്‍ക്കും നടി കുറിപ്പിലൂടെ ക്ഷമ ചോദിച്ചു.
advertisement
5/8
 ജോലിക്കായി എന്നെ സമീപിക്കാന്‍ ശ്രമിച്ച എല്ലാ സഹപ്രവര്‍ത്തകരോടും ഖേദം പ്രകടിപ്പിക്കുന്നു. എന്റെ അസാന്നിധ്യം കൊണ്ടുണ്ടായ തടസ്സങ്ങളില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതിലെ സന്തോഷവും താരം പ്രകടിപ്പിച്ചു. അംഗീകാരത്തിന് നന്ദി. മറ്റ് ജേതാക്കള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കും താരം അഭിനന്ദനങ്ങളും അറിയിച്ചു.
ജോലിക്കായി എന്നെ സമീപിക്കാന്‍ ശ്രമിച്ച എല്ലാ സഹപ്രവര്‍ത്തകരോടും ഖേദം പ്രകടിപ്പിക്കുന്നു. എന്റെ അസാന്നിധ്യം കൊണ്ടുണ്ടായ തടസ്സങ്ങളില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതിലെ സന്തോഷവും താരം പ്രകടിപ്പിച്ചു. അംഗീകാരത്തിന് നന്ദി. മറ്റ് ജേതാക്കള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കും താരം അഭിനന്ദനങ്ങളും അറിയിച്ചു.
advertisement
6/8
 ഇതൊരു ദുഷ്‌കരമായ യാത്രയാണ്. സുഖംപ്രാപിച്ചുവരുന്നതായും ഓരോദിവസവും മെച്ചപ്പെട്ടുവരുന്നതായും നിങ്ങളെ അറിയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് എന്നെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദിയെന്നും നടി പറഞ്ഞിരുന്നു. പൂര്‍ണ്ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. പക്ഷേ, ഒരുകാര്യം ഉറപ്പുപറയാം, താന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്. പെട്ടെന്ന് അപ്രത്യക്ഷമായതിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണമെന്ന് തോന്നിയതിനാലാണ് കുറിപ്പ് പങ്കുവച്ചതെന്ന് നടി പറഞ്ഞു.
ഇതൊരു ദുഷ്‌കരമായ യാത്രയാണ്. സുഖംപ്രാപിച്ചുവരുന്നതായും ഓരോദിവസവും മെച്ചപ്പെട്ടുവരുന്നതായും നിങ്ങളെ അറിയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് എന്നെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദിയെന്നും നടി പറഞ്ഞിരുന്നു. പൂര്‍ണ്ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. പക്ഷേ, ഒരുകാര്യം ഉറപ്പുപറയാം, താന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്. പെട്ടെന്ന് അപ്രത്യക്ഷമായതിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണമെന്ന് തോന്നിയതിനാലാണ് കുറിപ്പ് പങ്കുവച്ചതെന്ന് നടി പറഞ്ഞു.
advertisement
7/8
 നിരവധിപേരാണ് നസ്രിയയുടെ പോസ്റ്റിൽ പ്രതികരിച്ചത്. നസ്രിയയുടെ ഡിവോഴ്സ് അറിയിപ്പ് ആണെന്ന് ഓർത്ത് പേടിച്ചു പോയി എന്നും പോസ്റ്റ് വായിച്ചു കഴിഞ്ഞാണ് സമാധാനം ആയതെന്നും ഒക്കെയാണ് കൂടുതൽ കമന്റുകളും. നസ്രിയയ്ക്ക് പിന്തുണയർപ്പിച്ചു കൊണ്ട് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ബോക്സിലെത്തിയത്.
നിരവധിപേരാണ് നസ്രിയയുടെ പോസ്റ്റിൽ പ്രതികരിച്ചത്. നസ്രിയയുടെ ഡിവോഴ്സ് അറിയിപ്പ് ആണെന്ന് ഓർത്ത് പേടിച്ചു പോയി എന്നും പോസ്റ്റ് വായിച്ചു കഴിഞ്ഞാണ് സമാധാനം ആയതെന്നും ഒക്കെയാണ് കൂടുതൽ കമന്റുകളും. നസ്രിയയ്ക്ക് പിന്തുണയർപ്പിച്ചു കൊണ്ട് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ബോക്സിലെത്തിയത്.
advertisement
8/8
 ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, ഗൗതമി നായർ, പേളി മാണി, അന്ന ബെൻ, കീർത്തി പാണ്ട്യൻ, രജീഷ് വിജയൻ, വിനയ് ഫോർട്ട്, ശ്രിന്ദ തുടങ്ങിയ താരങ്ങളും ആഷിഖ് അബു, ജൂഡ് ആന്റണി ജോസഫ് എന്നീ സംവിധായകരുമാണ് പിന്തുണയറിയിച്ചത്.
ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, ഗൗതമി നായർ, പേളി മാണി, അന്ന ബെൻ, കീർത്തി പാണ്ട്യൻ, രജീഷ് വിജയൻ, വിനയ് ഫോർട്ട്, ശ്രിന്ദ തുടങ്ങിയ താരങ്ങളും ആഷിഖ് അബു, ജൂഡ് ആന്റണി ജോസഫ് എന്നീ സംവിധായകരുമാണ് പിന്തുണയറിയിച്ചത്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement