advertisement

Bigg Boss Malayalam | മണിക്കുട്ടന് 3.80 കോടി രൂപ, മറ്റു മൂന്നുപേർക്കും കോടികൾ! ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കും മുൻപേ സമ്മാനത്തുകയും പ്രവചിച്ച് സോഷ്യൽ മീഡിയ

Last Updated:
Social media speculations on Bigg Boss Malayalam season 3 winners | ഒന്നാം സ്ഥാനത്ത് മണിക്കുട്ടനും, മറ്റു നാല് സ്ഥാനക്കാർ ആരൊക്കെയെന്നും അവർക്കു ലഭിക്കുന്ന തുകയുമാണ് സംസാരവിഷയം
1/8
 ബിഗ് ബോസ് വിന്നർ ആരാണെന്ന് ഇനിയും പ്രഖ്യാപിക്കാനിരിക്കെ 'വിജയികളെ' പ്രഖ്യാപിച്ചു കൊണ്ട് സോഷ്യൽ മീഡിയ രംഗത്തെത്തി. അവസാന റൗണ്ടിൽ മത്സരിച്ച എട്ടു പേരിൽ നിന്നും ഒന്നാം സ്ഥാനത്തേക്കും റണ്ണർ അപ്പ് സ്ഥാനങ്ങളിലേക്കും വേണ്ടിയാണ് വിജയികളെ തെരഞ്ഞെടുക്കുക. എല്ലായിടത്തും മണിക്കുട്ടന്റെ പേരാണ് ഒന്നാം സ്ഥാനക്കാരനായി ഉയരുന്നത്
ബിഗ് ബോസ് വിന്നർ ആരാണെന്ന് ഇനിയും പ്രഖ്യാപിക്കാനിരിക്കെ 'വിജയികളെ' പ്രഖ്യാപിച്ചു കൊണ്ട് സോഷ്യൽ മീഡിയ രംഗത്തെത്തി. അവസാന റൗണ്ടിൽ മത്സരിച്ച എട്ടു പേരിൽ നിന്നും ഒന്നാം സ്ഥാനത്തേക്കും റണ്ണർ അപ്പ് സ്ഥാനങ്ങളിലേക്കും വേണ്ടിയാണ് വിജയികളെ തെരഞ്ഞെടുക്കുക. എല്ലായിടത്തും മണിക്കുട്ടന്റെ പേരാണ് ഒന്നാം സ്ഥാനക്കാരനായി ഉയരുന്നത്
advertisement
2/8
 ഗൂഗിളിൽ തിരഞ്ഞാൽ ബിഗ് ബോസ് മലയാളം സീസൺ 3 വിജയി മണിക്കുട്ടനാണ്. ഇക്കഴിഞ്ഞ മെയ് 29 നാണ് വോട്ടിംഗ് അവസാനിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഷോ തുടരാൻ കഴിയാത്ത സാഹചര്യത്തിൽ വിജയിയെ വോട്ടിലൂടെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഓരോ സ്ഥാനത്തിനും ലഭിക്കുന്ന തുകയാണ് ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു പ്രവചനം. അതിനിപ്പറയും പോലെയാണ് (തുടർന്ന് വായിക്കുക)
ഗൂഗിളിൽ തിരഞ്ഞാൽ ബിഗ് ബോസ് മലയാളം സീസൺ 3 വിജയി മണിക്കുട്ടനാണ്. ഇക്കഴിഞ്ഞ മെയ് 29 നാണ് വോട്ടിംഗ് അവസാനിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഷോ തുടരാൻ കഴിയാത്ത സാഹചര്യത്തിൽ വിജയിയെ വോട്ടിലൂടെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഓരോ സ്ഥാനത്തിനും ലഭിക്കുന്ന തുകയാണ് ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു പ്രവചനം. അതിനിപ്പറയും പോലെയാണ് (തുടർന്ന് വായിക്കുക)
advertisement
3/8
 ഒരു യൂട്യൂബ് ചാനൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതിൽ നാല് പേർക്ക് ഒരുകോടിക്ക് പുറത്താണ് പ്രതിഫലം. ഇക്കാര്യം ഔദ്യോഗികമാണെന്ന കാര്യത്തിൽ ഇവർക്ക്കും തിട്ടമില്ല. പക്ഷെ സോഷ്യൽ മീഡിയയിലെ ഒരു പ്രചാരണത്തിൽ ഒന്നാണിത്. വിജയികൾക്ക് യഥാക്രമം 3.80 കോടി, 2.2, 1.9, 1.2, 0.9 കോടി എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. ഇനി വിജയികൾ എന്ന് പറയുന്നത് അഞ്ചുപേരെയാണ്
ഒരു യൂട്യൂബ് ചാനൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതിൽ നാല് പേർക്ക് ഒരുകോടിക്ക് പുറത്താണ് പ്രതിഫലം. ഇക്കാര്യം ഔദ്യോഗികമാണെന്ന കാര്യത്തിൽ ഇവർക്ക്കും തിട്ടമില്ല. പക്ഷെ സോഷ്യൽ മീഡിയയിലെ ഒരു പ്രചാരണത്തിൽ ഒന്നാണിത്. വിജയികൾക്ക് യഥാക്രമം 3.80 കോടി, 2.2, 1.9, 1.2, 0.9 കോടി എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. ഇനി വിജയികൾ എന്ന് പറയുന്നത് അഞ്ചുപേരെയാണ്
advertisement
4/8
 ഇതാണ് ഈ കണക്ക് വിശദമാക്കിക്കൊണ്ടുള്ള വീഡിയോയുടെ സ്ക്രീൻഷോട്ട്. ഇത് വോട്ടുകളുടെ എണ്ണമാണെന്നും മറ്റൊരു വാദമുണ്ട്
ഇതാണ് ഈ കണക്ക് വിശദമാക്കിക്കൊണ്ടുള്ള വീഡിയോയുടെ സ്ക്രീൻഷോട്ട്. ഇത് വോട്ടുകളുടെ എണ്ണമാണെന്നും മറ്റൊരു വാദമുണ്ട്
advertisement
5/8
 കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സിനിമ ടി.വി ഷോ ചിത്രീകരണം തടഞ്ഞതിനിടയിലും ബിഗ് ബോസ് തുടരുകയായിരുന്നു. റവന്യു അധികൃതരുടെ നേതൃത്വത്തിലെ സംഘവും പോലീസും ചേർന്ന് മത്സരാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ചെന്നൈയിലെ ലൊക്കേഷനിൽ നിന്നും ഒഴിപ്പിക്കുകയായിരുന്നു
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സിനിമ ടി.വി ഷോ ചിത്രീകരണം തടഞ്ഞതിനിടയിലും ബിഗ് ബോസ് തുടരുകയായിരുന്നു. റവന്യു അധികൃതരുടെ നേതൃത്വത്തിലെ സംഘവും പോലീസും ചേർന്ന് മത്സരാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ചെന്നൈയിലെ ലൊക്കേഷനിൽ നിന്നും ഒഴിപ്പിക്കുകയായിരുന്നു
advertisement
6/8
 മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് മത്സരാർത്ഥികൾ
മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് മത്സരാർത്ഥികൾ
advertisement
7/8
 ബിഗ് ബോസ് മലയാളം സീസൺ 3യിലെ ദൃശ്യം
ബിഗ് ബോസ് മലയാളം സീസൺ 3യിലെ ദൃശ്യം
advertisement
8/8
 മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളം മൂന്നു സീസണുകളുടെയും അവതാരകൻ
മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളം മൂന്നു സീസണുകളുടെയും അവതാരകൻ
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement