കങ്കണയുടെ ഓഫീസ് പൊളിക്കൽ; മഹാരാഷ്ട്ര സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് ശരത് പവാർ

Last Updated:
ബംഗ്ലാവ് തകർത്തതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് മറുപടിയുമായി കങ്കണ എത്തിയിരുന്നു. ഇന്ന് തന്റെ വീട് തകര്‍ന്നതുപോലെ നാളെ ഉദ്ദവിന്റെ അഹങ്കാരം തകരുമെന്നമായിരുന്നു കങ്കണയുടെ പ്രതികരണം.
1/7
 NCP Chief Sharad Pawar.
ബോളിവുഡ് താരം കങ്കണ റണൗട്ടും മഹാരാഷ്ട്രയിലെ ശിവസേന സർക്കാരും തമ്മിൽ പോര് തുടരുന്നതിനിടെ സർക്കാരിനെ പിന്തുണച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ
advertisement
2/7
sushant singh rajput, sushant singh rajput death, sushant singh rajput news, sushant singh rajput latest news, rhea chkraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. കേസിൽ സജീവമായി പ്രതികരിച്ച താരം ശിവസേന സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 
advertisement
3/7
 എന്നാൽ കങ്കണയുടെ മുംബൈയിലെ ഓഫീസ് ബംഗ്ലാവ് പൊളിച്ച ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിക്ക് പിന്നാലെ വിവാദങ്ങൾക്ക് രാഷ്ട്രീയ നിറം വന്നതോടെയാണ് ശരത് പവാറിന്‍റെ പ്രതികരണം.
എന്നാൽ കങ്കണയുടെ മുംബൈയിലെ ഓഫീസ് ബംഗ്ലാവ് പൊളിച്ച ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിക്ക് പിന്നാലെ വിവാദങ്ങൾക്ക് രാഷ്ട്രീയ നിറം വന്നതോടെയാണ് ശരത് പവാറിന്‍റെ പ്രതികരണം.
advertisement
4/7
 നടിയുടെ ഓഫീസിലെ അനധികൃത നിര്‍മ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കിയ സംഭവത്തിൽ സർക്കാരിന് ഒരു ബന്ധവുമില്ലെന്നാണ് പവാറിന്‍റെ വിശദീകരണം. അത് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനമാണെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. 
നടിയുടെ ഓഫീസിലെ അനധികൃത നിര്‍മ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കിയ സംഭവത്തിൽ സർക്കാരിന് ഒരു ബന്ധവുമില്ലെന്നാണ് പവാറിന്‍റെ വിശദീകരണം. അത് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനമാണെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. 
advertisement
5/7
 മുംബൈയെ പാകിസ്താൻ എന്നും പാക് അധിനിവേശ കശ്മീർ എന്നുമൊക്കെയുള്ള തരത്തില്‍ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ വൻ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ശിവസേന അടക്കം നടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തില്‍ മുംബൈയിൽ തിരികെയെത്തിയ നടിക്ക് Y കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മുംബൈയെ പാകിസ്താൻ എന്നും പാക് അധിനിവേശ കശ്മീർ എന്നുമൊക്കെയുള്ള തരത്തില്‍ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ വൻ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ശിവസേന അടക്കം നടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തില്‍ മുംബൈയിൽ തിരികെയെത്തിയ നടിക്ക് Y കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരുന്നത്.
advertisement
6/7
 കഴിഞ്ഞ ദിവസം തന്റെ ബംഗ്ലാവ് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ കങ്കണ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. പാകിസ്ഥാൻ എന്നായിരുന്നു കങ്കണ ഇതിന് നൽകിയ ക്യാപ്ഷൻ.
കഴിഞ്ഞ ദിവസം തന്റെ ബംഗ്ലാവ് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ കങ്കണ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. പാകിസ്ഥാൻ എന്നായിരുന്നു കങ്കണ ഇതിന് നൽകിയ ക്യാപ്ഷൻ.
advertisement
7/7
Aditya-Thackeray-And-Uddhav-Thackeray-1
ബംഗ്ലാവ് തകർത്തതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് മറുപടിയുമായി കങ്കണ എത്തിയിരുന്നു. ഇന്ന് തന്റെ വീട് തകര്‍ന്നതുപോലെ നാളെ ഉദ്ദവിന്റെ അഹങ്കാരം തകരുമെന്നമായിരുന്നു കങ്കണയുടെ പ്രതികരണം.
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement