കോട്ടയം: കഴിഞ്ഞവർഷം സംസ്ഥാനത്തെ സംബന്ധിച്ച് കള്ളക്കടത്തിന്‍റെ വർഷം കൂടിയായിരുന്നു. 2019ൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് രജിസ്റ്റർ ചെയ്തത് 68 കോടി രൂപയുടെ 368 കേസുകളായിരുന്നു.
advertisement
2/3
ഇതിൽ 68 പേർ അറസ്റ്റിലായി. ഇവരിൽ 20 ശതമാനം തമിഴ്നാട്ടുകാരും നാലുപേർ ആന്ധ്ര സ്വദേശികളും മൂന്നുപേർ വിദേശികളുമാണ്. മറ്റുള്ളവർ എല്ലാം മലയാളികൾ ആയിരുന്നു. മലയാളികളിൽ തന്നെ വടക്കൻ കേരളത്തിലുള്ളവരാണ് കളളക്കടത്തിന് പിടിയിലായവരിൽ ഏറെയും.
advertisement
3/3
എയർ കസ്റ്റംസ് ഇൻറലിജൻസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പി.എൻ.ആർ.റാവു, കമ്മീഷണർ സുമിത് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ മാരായ ഫ്രാൻസിസ് കോടങ്കണ്ടത്ത്, പി.സി.അജിത് കുമാർ, മൊയ്ദീൻ നയന, പി. ഹേജോങ്ങ് ,റോമി പയനാടൻ എന്നിവരുടെ നേതൃത്വത്തിലാണ് കള്ളക്കടത്ത് സംഘങ്ങളെ പിടികൂടിയത്
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.
ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.
വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.