advertisement

കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശു ഇനി സാധാരണ ജീവിതത്തിലേക്ക്

Last Updated:
ആറാം മാസത്തില്‍ പിറന്ന കാശ്വിക്ക് 380 ഗ്രാം മാത്രമായിരുന്നു ഭാരം
1/4
 കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശു ഇനി സാധാരണ ജീവിതത്തിലേക്ക്. ആറാം മാസത്തില്‍ പിറന്ന കാശ്വിക്ക് 380 ഗ്രാം മാത്രമായിരുന്നു ഭാരം. ഡോക്ടർ റോജോ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞു കാശ്‌വിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശു ഇനി സാധാരണ ജീവിതത്തിലേക്ക്. ആറാം മാസത്തില്‍ പിറന്ന കാശ്വിക്ക് 380 ഗ്രാം മാത്രമായിരുന്നു ഭാരം. ഡോക്ടർ റോജോ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞു കാശ്‌വിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
advertisement
2/4
 ഉത്തർ പ്രദേശ് സ്വദേശിയും കൊച്ചി ലൂർദാശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം മെഡിക്കൽ വിദ്യാർഥിയുമായ ദിഗ്വിജയുടെയും ശിവാങ്കിയുടെയും മകളാണ് കാശ്വി. സങ്കീർണതകൾ നിറഞ്ഞതായിരുന്നു ശിവാങ്കിയുടെ ഗർഭധാരണം. മൂന്നു തവണ ഗർഭം അലസി. കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതായിരുന്നു ലൂർദ് ആശുപത്രയിലെ ഡോക്ടർ റോജോ ജോയുടെയും സംഘത്തിന്റെയും കടമ്പ.
ഉത്തർ പ്രദേശ് സ്വദേശിയും കൊച്ചി ലൂർദാശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം മെഡിക്കൽ വിദ്യാർഥിയുമായ ദിഗ്വിജയുടെയും ശിവാങ്കിയുടെയും മകളാണ് കാശ്വി. സങ്കീർണതകൾ നിറഞ്ഞതായിരുന്നു ശിവാങ്കിയുടെ ഗർഭധാരണം. മൂന്നു തവണ ഗർഭം അലസി. കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതായിരുന്നു ലൂർദ് ആശുപത്രയിലെ ഡോക്ടർ റോജോ ജോയുടെയും സംഘത്തിന്റെയും കടമ്പ.
advertisement
3/4
 തലച്ചോറിന്റെയും മറ്റ് ആന്തരിക അവയവങ്ങളുടെയും വളർച്ച സൂക്ഷ്മമായി നിരീക്ഷിച്ച് പരിചരണം നൽകി. ഗർഭപാത്രത്തിൽ ഉള്ളത് പോലുള്ള ഈർപ്പവും ശരീരത്തിലെ ചൂടും നിലനിർത്തിക്കൊണ്ട് ആയിരുന്നു പരിചരണം.
തലച്ചോറിന്റെയും മറ്റ് ആന്തരിക അവയവങ്ങളുടെയും വളർച്ച സൂക്ഷ്മമായി നിരീക്ഷിച്ച് പരിചരണം നൽകി. ഗർഭപാത്രത്തിൽ ഉള്ളത് പോലുള്ള ഈർപ്പവും ശരീരത്തിലെ ചൂടും നിലനിർത്തിക്കൊണ്ട് ആയിരുന്നു പരിചരണം.
advertisement
4/4
 ജനിച്ചപ്പോൾ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രമായിരുന്നു കാശ്വിക്ക്. ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ ശരീരഭാരം ഒന്നര കിലോ ആയി ഉയർന്നു. ദക്ഷിണേന്ത്യയിൽ ഇതുവരെയുള്ള റിപ്പോർട്ടനുസരിച്ച് ഏറ്റവും കുറഞ്ഞ ഭാരത്തിൽ ജനിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് കാശ്വി
ജനിച്ചപ്പോൾ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രമായിരുന്നു കാശ്വിക്ക്. ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ ശരീരഭാരം ഒന്നര കിലോ ആയി ഉയർന്നു. ദക്ഷിണേന്ത്യയിൽ ഇതുവരെയുള്ള റിപ്പോർട്ടനുസരിച്ച് ഏറ്റവും കുറഞ്ഞ ഭാരത്തിൽ ജനിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് കാശ്വി
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement