വേണമെങ്കിൽ ഡ്രാഗൻ ഫ്രൂട്ട് ടെറസ്സിലും കായ്ക്കും; നൂറുമേനി കൊയ്യുന്ന മലപ്പുറത്തെ യുവകർഷകൻ

Last Updated:
പ്രയത്‌നിക്കാനുളള മനസ്സ് ഉണ്ടെങ്കിൽ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് മലപ്പുറം സ്വദേശി ആലുങ്ങൽ ഷാഫി. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഷാഫിയുടെ മട്ടുപ്പാവിൽ വിളഞ്ഞുനിൽക്കുന്നത്. 50ഓളം ചെടികളില്‍നിന്നായി മൂന്നുവര്‍ഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്.
1/6
 മലപ്പുറം കുറുമ്പത്തൂർ സ്വദേശി ആലുങ്ങൽ ഷാഫി സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുന്നയാളാണ്. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഷാഫിയുടെ മട്ടുപ്പാവിൽ വിളഞ്ഞുനിൽക്കുന്നത്.
മലപ്പുറം കുറുമ്പത്തൂർ സ്വദേശി ആലുങ്ങൽ ഷാഫി സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുന്നയാളാണ്. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഷാഫിയുടെ മട്ടുപ്പാവിൽ വിളഞ്ഞുനിൽക്കുന്നത്.
advertisement
2/6
 മൂന്നുവർഷം മുമ്പ്, തൃശൂരിൽ നിന്ന് 300 രൂപയ്ക്ക് ഒരു ഡ്രാഗൺ ഫ്രൂട്ട് തൈ വാങ്ങിയാണ് ഷാഫി തൻ്റെ കൃഷി ആരംഭിച്ചത്. തുടക്കത്തിൽ, മട്ടുപ്പാവിൽ പ്ലാസ്റ്റിക് പാത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു.
മൂന്നുവർഷം മുമ്പ്, തൃശൂരിൽ നിന്ന് 300 രൂപയ്ക്ക് ഒരു ഡ്രാഗൺ ഫ്രൂട്ട് തൈ വാങ്ങിയാണ് ഷാഫി തൻ്റെ കൃഷി ആരംഭിച്ചത്. തുടക്കത്തിൽ, മട്ടുപ്പാവിൽ പ്ലാസ്റ്റിക് പാത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു.
advertisement
3/6
 മെക്സിക്കൻ റെഡ് ഇനത്തിൽപെട്ട നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഇപ്പോൾ ഷാഫിയുടെ മട്ടുപ്പാവിൽ പൂത്തുകായ്ച്ച് നിൽക്കുന്നത്. നല്ല വെയിലും നല്ല പരിചരണവും ലഭിച്ചതോടെയാണ് ഡ്രാഗൺ ഫ്രൂട്ട് നൂറുമേനി വിളഞ്ഞത്. ഇതോടെ, ഷാഫി മട്ടുപ്പാവ് മുഴുവനായും ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കായി മാറ്റിവെക്കുകയായിരുന്നു.
മെക്സിക്കൻ റെഡ് ഇനത്തിൽപെട്ട നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഇപ്പോൾ ഷാഫിയുടെ മട്ടുപ്പാവിൽ പൂത്തുകായ്ച്ച് നിൽക്കുന്നത്. നല്ല വെയിലും നല്ല പരിചരണവും ലഭിച്ചതോടെയാണ് ഡ്രാഗൺ ഫ്രൂട്ട് നൂറുമേനി വിളഞ്ഞത്. ഇതോടെ, ഷാഫി മട്ടുപ്പാവ് മുഴുവനായും ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കായി മാറ്റിവെക്കുകയായിരുന്നു.
advertisement
4/6
 "50ഓളം ചെടികളിൽനിന്നായി മൂന്ന് വർഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്. ഡ്രാഗൺ ഫ്രൂട്ടിന്റെ വിപണി സാധ്യത തിരിച്ചറിഞ്ഞ്, ഇപ്പോൾ 20 സെൻ്റ് ഭൂമിയിലും കൃഷി ആരംഭിച്ചു," ഷാഫി പറയുന്നു.
"50ഓളം ചെടികളിൽനിന്നായി മൂന്ന് വർഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്. ഡ്രാഗൺ ഫ്രൂട്ടിന്റെ വിപണി സാധ്യത തിരിച്ചറിഞ്ഞ്, ഇപ്പോൾ 20 സെൻ്റ് ഭൂമിയിലും കൃഷി ആരംഭിച്ചു," ഷാഫി പറയുന്നു.
advertisement
5/6
 പ്രയത്‌നിക്കാനുളള മനസ്സ് ഉണ്ടെങ്കിൽ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് ഷാഫി. ഡ്രാഗൺ ഫ്രൂട്ടിൻ്റ് വിപണി ആവശ്യകതയും, ഈ പഴങ്ങളുടെ ഉയർന്ന പോഷകമൂല്യവും മനസ്സിലാക്കി, ഷാഫി കൂടുതൽ ജനപ്രിയമാക്കുകയാണ് തൻ്റെ കൃഷി.
പ്രയത്‌നിക്കാനുളള മനസ്സ് ഉണ്ടെങ്കിൽ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് ഷാഫി. ഡ്രാഗൺ ഫ്രൂട്ടിൻ്റ് വിപണി ആവശ്യകതയും, ഈ പഴങ്ങളുടെ ഉയർന്ന പോഷകമൂല്യവും മനസ്സിലാക്കി, ഷാഫി കൂടുതൽ ജനപ്രിയമാക്കുകയാണ് തൻ്റെ കൃഷി.
advertisement
6/6
 50ഓളം ചെടികളില്‍നിന്നായി മൂന്നുവര്‍ഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്. മനസുണ്ടെങ്കില്‍ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ യുവകര്‍ഷകന്‍. മലപ്പുറത്തെ കുറുമ്പത്തൂർ പ്രദേശത്ത്, ഏവർക്കും പ്രചോദനമാകുന്നതാണ് ആലുങ്ങൽ ഷാഫിയുടെ കൃഷി വിജയകഥ. ഈ നൂതന കൃഷി രീതിയും, സമർപ്പണവും, പരിശ്രമവും കൊണ്ട്, ഷാഫി വരും കാലത്ത് കൂടുതൽ കർഷകരെ പ്രേരിപ്പിക്കുമെന്ന് സംശയമില്ല.
50ഓളം ചെടികളില്‍നിന്നായി മൂന്നുവര്‍ഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്. മനസുണ്ടെങ്കില്‍ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ യുവകര്‍ഷകന്‍. മലപ്പുറത്തെ കുറുമ്പത്തൂർ പ്രദേശത്ത്, ഏവർക്കും പ്രചോദനമാകുന്നതാണ് ആലുങ്ങൽ ഷാഫിയുടെ കൃഷി വിജയകഥ. ഈ നൂതന കൃഷി രീതിയും, സമർപ്പണവും, പരിശ്രമവും കൊണ്ട്, ഷാഫി വരും കാലത്ത് കൂടുതൽ കർഷകരെ പ്രേരിപ്പിക്കുമെന്ന് സംശയമില്ല.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement