വിളയൂരിലെ ഒന്നാം വിള നെൽകൃഷിക്ക് നൂറുമേനി വിളവ്

Last Updated:
ഒന്നരപതിറ്റാണ്ടിന് ശേഷം വിളയൂർ മാങ്കുറ്റി പാടശേഖരത്ത് ഇറക്കിയ ഒന്നാം വിള നെൽകൃഷിക്ക് നൂറുമേനി വിളവ്.
1/5
 15 വര്‍ഷത്തിന് ശേഷം വിളയൂർ മാങ്കുറ്റി പാടശേഖരത്ത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഒന്നാം വിള നെൽകൃഷി ഇറക്കിയത്. ഏഴ് എക്കറിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്.
15 വര്‍ഷത്തിന് ശേഷം വിളയൂർ മാങ്കുറ്റി പാടശേഖരത്ത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഒന്നാം വിള നെൽകൃഷി ഇറക്കിയത്. ഏഴ് എക്കറിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്.
advertisement
2/5
 പ്രദേശത്തെ കർഷകരായ രാജേഷ്, മണികണ്ഠൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ നെൽ കൃഷി ഇറക്കിയത്.
പ്രദേശത്തെ കർഷകരായ രാജേഷ്, മണികണ്ഠൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ നെൽ കൃഷി ഇറക്കിയത്.
advertisement
3/5
 മഴ വിട്ട് നിന്ന സാഹചര്യത്തിലാണ് തൃശ്ശൂരിൽ നിന്നും കൊയ്ത്ത് മെതി യന്ത്രം എത്തിച്ച് വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. ഒരു മണിക്കൂറിന് 2400 രൂപയാണ് ഇതിനായ് വാങ്ങുന്നത്.
മഴ വിട്ട് നിന്ന സാഹചര്യത്തിലാണ് തൃശ്ശൂരിൽ നിന്നും കൊയ്ത്ത് മെതി യന്ത്രം എത്തിച്ച് വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. ഒരു മണിക്കൂറിന് 2400 രൂപയാണ് ഇതിനായ് വാങ്ങുന്നത്.
advertisement
4/5
 തൊഴിലാളികളെ കിട്ടാനില്ലാത്തത് തന്നെയാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം. ജലസേചനത്തിന് ശാശ്വതമായ പരിഹാരങ്ങൾ ഇല്ലാത്തതും കർഷകരെ വലയ്ക്കുന്നുണ്ട്.
തൊഴിലാളികളെ കിട്ടാനില്ലാത്തത് തന്നെയാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം. ജലസേചനത്തിന് ശാശ്വതമായ പരിഹാരങ്ങൾ ഇല്ലാത്തതും കർഷകരെ വലയ്ക്കുന്നുണ്ട്.
advertisement
5/5
 ജ്യോതി നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. പന്നിശല്യവും കാലാവസ്ഥാ പ്രശ്‌നങ്ങളുമെല്ലാം  മറി കടന്ന് നടത്തിയ കൃഷിയിൽ മികച്ച വിളവ് ലഭിച്ചുവെന്ന് കർഷകൻ കെ.രാജേഷ് പറഞ്ഞു.
ജ്യോതി നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. പന്നിശല്യവും കാലാവസ്ഥാ പ്രശ്‌നങ്ങളുമെല്ലാം  മറി കടന്ന് നടത്തിയ കൃഷിയിൽ മികച്ച വിളവ് ലഭിച്ചുവെന്ന് കർഷകൻ കെ.രാജേഷ് പറഞ്ഞു.
advertisement
പരീക്ഷയെഴുതാൻ AI ഉപയോഗിച്ചെന്നാരോപണത്തിൽ മനംനൊന്ത് 10-ാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കി
പരീക്ഷയെഴുതാൻ AI ഉപയോഗിച്ചെന്നാരോപണത്തിൽ മനംനൊന്ത് 10-ാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കി
  • AI ഉപകരണങ്ങൾ പരീക്ഷയിൽ ഉപയോഗിച്ചെന്നാരോപണത്തിൽ 10-ാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.

  • വിദ്യാർത്ഥിയുടെ പിതാവ് സ്കൂൾ അധികൃതർ മാനസികമായി പീഡിപ്പിച്ചെന്നും പോലീസിൽ പരാതി നൽകി.

  • സ്കൂൾ അധികൃതർ ആരോപണം നിഷേധിച്ച്, സിബിഎസ്ഇ നിയമപ്രകാരം മാത്രം ശാസിച്ചതാണെന്ന് വിശദീകരിച്ചു.

View All
advertisement