advertisement

സന്നിധാനത്ത് മധുമുരളിയിൽ നാദമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും

Last Updated:
ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടു.
1/4
 സന്നിധാനത്ത് സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും.
സന്നിധാനത്ത് സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും.
advertisement
2/4
 ഭക്ത ജനങ്ങളെ ആനന്ദലഹരിയിൽ ആറാടിച്ചുകൊണ്ടാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വിസ്മയം തീർത്തത്.
ഭക്ത ജനങ്ങളെ ആനന്ദലഹരിയിൽ ആറാടിച്ചുകൊണ്ടാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വിസ്മയം തീർത്തത്.
advertisement
3/4
 ഭക്തരുടെ നാവുകളിൽ ഇന്നും തത്തിക്കളിക്കുന്ന ആനയിറങ്ങും മാമലയിൽ, കാനന വാസാ കലിയുഗവരദാ, തേടിവരും കണ്ണുകുളിൽ.. തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാവിഷ്കാരം ഭക്തർക്ക് വേറിട്ട അനുഭവമായി.
ഭക്തരുടെ നാവുകളിൽ ഇന്നും തത്തിക്കളിക്കുന്ന ആനയിറങ്ങും മാമലയിൽ, കാനന വാസാ കലിയുഗവരദാ, തേടിവരും കണ്ണുകുളിൽ.. തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാവിഷ്കാരം ഭക്തർക്ക് വേറിട്ട അനുഭവമായി.
advertisement
4/4
 ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. യുവ സംഗീത പ്രതിഭകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുല്ലാങ്കുഴൽ വാദകനാണ് രാജേഷ് ചേര്‍ത്തല
ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. യുവ സംഗീത പ്രതിഭകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുല്ലാങ്കുഴൽ വാദകനാണ് രാജേഷ് ചേര്‍ത്തല
advertisement
കേരളത്തിന്റെ പേരുമാറ്റം അംഗീകരിച്ചതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധബന്ധമെന്ന് മമതാ ബാനർജി
കേരളത്തിന്റെ പേരുമാറ്റം അംഗീകരിച്ചതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധബന്ധമെന്ന് മമതാ ബാനർജി
  • കേരളത്തിന്റെ പേര് മാറ്റം അംഗീകരിച്ചതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധ ബന്ധമെന്ന് മമത ആരോപിച്ചു

  • ബംഗാളിന്റെ പേര് മാറ്റാനുള്ള പ്രമേയം കേന്ദ്രം വൈകിപ്പിക്കുന്നതിൽ മമത ശക്തമായി പ്രതിഷേധിച്ചു

  • പശ്ചിമ ബംഗാളിനോട് കേന്ദ്രം നിരന്തരം വിവേചനം കാണിക്കുകയാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി

View All
advertisement