സന്നിധാനത്ത് മധുമുരളിയിൽ നാദമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും

Last Updated:
ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടു.
1/4
 സന്നിധാനത്ത് സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും.
സന്നിധാനത്ത് സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും.
advertisement
2/4
 ഭക്ത ജനങ്ങളെ ആനന്ദലഹരിയിൽ ആറാടിച്ചുകൊണ്ടാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വിസ്മയം തീർത്തത്.
ഭക്ത ജനങ്ങളെ ആനന്ദലഹരിയിൽ ആറാടിച്ചുകൊണ്ടാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വിസ്മയം തീർത്തത്.
advertisement
3/4
 ഭക്തരുടെ നാവുകളിൽ ഇന്നും തത്തിക്കളിക്കുന്ന ആനയിറങ്ങും മാമലയിൽ, കാനന വാസാ കലിയുഗവരദാ, തേടിവരും കണ്ണുകുളിൽ.. തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാവിഷ്കാരം ഭക്തർക്ക് വേറിട്ട അനുഭവമായി.
ഭക്തരുടെ നാവുകളിൽ ഇന്നും തത്തിക്കളിക്കുന്ന ആനയിറങ്ങും മാമലയിൽ, കാനന വാസാ കലിയുഗവരദാ, തേടിവരും കണ്ണുകുളിൽ.. തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാവിഷ്കാരം ഭക്തർക്ക് വേറിട്ട അനുഭവമായി.
advertisement
4/4
 ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. യുവ സംഗീത പ്രതിഭകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുല്ലാങ്കുഴൽ വാദകനാണ് രാജേഷ് ചേര്‍ത്തല
ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. യുവ സംഗീത പ്രതിഭകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുല്ലാങ്കുഴൽ വാദകനാണ് രാജേഷ് ചേര്‍ത്തല
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement