സന്നിധാനത്ത് മധുമുരളിയിൽ നാദമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും

Last Updated:
ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടു.
1/4
 സന്നിധാനത്ത് സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും.
സന്നിധാനത്ത് സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും.
advertisement
2/4
 ഭക്ത ജനങ്ങളെ ആനന്ദലഹരിയിൽ ആറാടിച്ചുകൊണ്ടാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വിസ്മയം തീർത്തത്.
ഭക്ത ജനങ്ങളെ ആനന്ദലഹരിയിൽ ആറാടിച്ചുകൊണ്ടാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വിസ്മയം തീർത്തത്.
advertisement
3/4
 ഭക്തരുടെ നാവുകളിൽ ഇന്നും തത്തിക്കളിക്കുന്ന ആനയിറങ്ങും മാമലയിൽ, കാനന വാസാ കലിയുഗവരദാ, തേടിവരും കണ്ണുകുളിൽ.. തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാവിഷ്കാരം ഭക്തർക്ക് വേറിട്ട അനുഭവമായി.
ഭക്തരുടെ നാവുകളിൽ ഇന്നും തത്തിക്കളിക്കുന്ന ആനയിറങ്ങും മാമലയിൽ, കാനന വാസാ കലിയുഗവരദാ, തേടിവരും കണ്ണുകുളിൽ.. തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാവിഷ്കാരം ഭക്തർക്ക് വേറിട്ട അനുഭവമായി.
advertisement
4/4
 ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. യുവ സംഗീത പ്രതിഭകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുല്ലാങ്കുഴൽ വാദകനാണ് രാജേഷ് ചേര്‍ത്തല
ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. യുവ സംഗീത പ്രതിഭകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുല്ലാങ്കുഴൽ വാദകനാണ് രാജേഷ് ചേര്‍ത്തല
advertisement
'ടീം ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി; കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ്
'ടീം ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി; കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റ
  • ബിസിസിഐയുടെ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

  • 'ടീം ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് കോടതിയുടെ സമയം പാഴാക്കലാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

  • ബിസിസിഐ ഒരു സ്വകാര്യ സ്ഥാപനമാണെന്നും 'ടീം ഇന്ത്യ' എന്ന് വിളിക്കാൻ അനുമതി ഇല്ലെന്നും ഹർജിയിൽ വാദിച്ചു.

View All
advertisement