ശബരിമല തീർഥാടകരുടെ ബസ് അപകടത്തിന് കാരണം അമിതവേഗമെന്ന് സംശയം; വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങളില്ല

Last Updated:
വളവ് തിരിയുന്നതിനിടെയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്
1/11
 പത്തനംതിട്ട: നിലക്കലിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെടാൻ കാരണം അമിതവേഗമെന്ന് സംശയം. വളവ് തിരിയുന്നതിനിടെയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
പത്തനംതിട്ട: നിലക്കലിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെടാൻ കാരണം അമിതവേഗമെന്ന് സംശയം. വളവ് തിരിയുന്നതിനിടെയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
advertisement
2/11
 അമിതവേഗത കാരണം നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം വാഹനം പരിശോധിച്ചതിൽനിന്ന് സാങ്കേതികപ്രശ്നം ഇല്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അമിതവേഗത കാരണം നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം വാഹനം പരിശോധിച്ചതിൽനിന്ന് സാങ്കേതികപ്രശ്നം ഇല്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
advertisement
3/11
 ശബരിമല പാതയിൽ ഇലവുങ്കലിനും കണമലക്കും ഇടയിൽ നാറാണം തോടിന് സമീപത്താണ് അപകടം നടന്നത്. ഡ്രൈവർക്ക് കാര്യമായ പരുക്ക് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ശബരിമല പാതയിൽ ഇലവുങ്കലിനും കണമലക്കും ഇടയിൽ നാറാണം തോടിന് സമീപത്താണ് അപകടം നടന്നത്. ഡ്രൈവർക്ക് കാര്യമായ പരുക്ക് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
advertisement
4/11
 തമിഴ്നാട്ടിൽ നിന്നുള്ള വാഹനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരടക്കം 64 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. സംഘത്തിൽ 9 കുട്ടികളും ഉണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള വാഹനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരടക്കം 64 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. സംഘത്തിൽ 9 കുട്ടികളും ഉണ്ട്.
advertisement
5/11
 പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ്, നിലക്കൽ,എരുമേലി ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ്, നിലക്കൽ,എരുമേലി ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
advertisement
6/11
 അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തുണ്ടായിരുന്ന പൊലീസും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തുണ്ടായിരുന്ന പൊലീസും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
advertisement
7/11
 തലയ്ക്ക് പരിക്കേറ്റതോടെയാണ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.. ബസില്‍ കുടുങ്ങിയ എല്ലാവരെയും ഉടൻതന്നെ പുറത്തെടുത്തെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പരിക്കേറ്റ കൂടുതൽ പേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
തലയ്ക്ക് പരിക്കേറ്റതോടെയാണ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.. ബസില്‍ കുടുങ്ങിയ എല്ലാവരെയും ഉടൻതന്നെ പുറത്തെടുത്തെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പരിക്കേറ്റ കൂടുതൽ പേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
advertisement
8/11
 ആരോഗ്യവകുപ്പിനെയും ഫയർഫോഴ്സ് സംഘത്തെയും പൊലീസിനെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ആരോഗ്യവകുപ്പിനെയും ഫയർഫോഴ്സ് സംഘത്തെയും പൊലീസിനെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
advertisement
9/11
 നിലവിൽ പരമാവധി വൈദ്യസഹായമേർപ്പെടുത്താൻ സാധിച്ചതായും കളക്ടർ വിശദീകരിച്ചു.
നിലവിൽ പരമാവധി വൈദ്യസഹായമേർപ്പെടുത്താൻ സാധിച്ചതായും കളക്ടർ വിശദീകരിച്ചു.
advertisement
10/11
 അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം
advertisement
11/11
 അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement