സ്വപ്‌നസാക്ഷാത്കാരത്തിന്‍റെ പടവുകളില്‍ തീര്‍ത്ത ബൊമ്മക്കൊലു

Last Updated:
സംഗീതവും പ്രാര്‍ത്ഥനയും കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളെ ആനന്ദത്തില്‍ ആറാടിക്കുകയാണ് കുട്ടുവും കുടുംബവും. തിരുവനന്തപുരത്തിലെ തന്നെ ഏറ്റവും വലിയ ബൊമ്മക്കൊലു അയ്യായിരത്തോളം ബൊമ്മകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. 110 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ബൊമ്മകളും ഇക്കൂട്ടത്തിലുണ്ട്.
1/7
 നവരാത്രി ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത കാഴ്ചയാണ് ബൊമ്മക്കൊലു. പാവ എന്നാണ് ബൊമ്മയുടെ അര്‍ത്ഥം. പടികള്‍ക്ക് പറയുന്നതാണ് കൊലു. ഒമ്പത് പടികളില്‍ ആയാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
നവരാത്രി ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത കാഴ്ചയാണ് ബൊമ്മക്കൊലു. പാവ എന്നാണ് ബൊമ്മയുടെ അര്‍ത്ഥം. പടികള്‍ക്ക് പറയുന്നതാണ് കൊലു. ഒമ്പത് പടികളില്‍ ആയാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
advertisement
2/7
 അത്തരം ഒരു വിസ്മയിപ്പിക്കുന്ന കാഴ്ചയിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് കുട്ടു വീരശൈവ എന്ന ശ്രീകാന്ത്. തിരുവനന്തപുരം പേട്ട കവറടി മേലാംകോട് ഇശക്കി അമ്മന്‍ കോവിലിന് സമീപം ശക്തികൃപ എന്ന വീട്ടിലാണ് ഈ കൗതുക കാഴ്ച.
അത്തരം ഒരു വിസ്മയിപ്പിക്കുന്ന കാഴ്ചയിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് കുട്ടു വീരശൈവ എന്ന ശ്രീകാന്ത്. തിരുവനന്തപുരം പേട്ട കവറടി മേലാംകോട് ഇശക്കി അമ്മന്‍ കോവിലിന് സമീപം ശക്തികൃപ എന്ന വീട്ടിലാണ് ഈ കൗതുക കാഴ്ച.
advertisement
3/7
 കാണുന്നവരില്‍ ഭക്തിയും അത്ഭുതവും സന്തോഷവും നിറയ്ക്കുന്ന തിരുവനന്തപുരത്തിലെ തന്നെ ഏറ്റവും വലിയ ബൊമ്മക്കൊലു അയ്യായിരത്തോളം ബൊമ്മകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. 110 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ബൊമ്മകളും ഇക്കൂട്ടത്തിലുണ്ട്.
കാണുന്നവരില്‍ ഭക്തിയും അത്ഭുതവും സന്തോഷവും നിറയ്ക്കുന്ന തിരുവനന്തപുരത്തിലെ തന്നെ ഏറ്റവും വലിയ ബൊമ്മക്കൊലു അയ്യായിരത്തോളം ബൊമ്മകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. 110 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ബൊമ്മകളും ഇക്കൂട്ടത്തിലുണ്ട്.
advertisement
4/7
 ഓരോ വര്‍ഷവും ഓരോ പുതിയ പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഇത്തവണ റാംലല്ല, ചെന്നൈ പാര്‍ത്ഥസാരഥി, രാമായണം, വൃന്ദാവനം, നവരാത്രി നായിക (ഊഞ്ഞാലില്‍ ദേവിയെ അലങ്കരിച്ചിരിക്കുന്നത്) എന്നതൊക്കെയാണ് പ്രമേയം.
ഓരോ വര്‍ഷവും ഓരോ പുതിയ പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഇത്തവണ റാംലല്ല, ചെന്നൈ പാര്‍ത്ഥസാരഥി, രാമായണം, വൃന്ദാവനം, നവരാത്രി നായിക (ഊഞ്ഞാലില്‍ ദേവിയെ അലങ്കരിച്ചിരിക്കുന്നത്) എന്നതൊക്കെയാണ് പ്രമേയം.
advertisement
5/7
 കൊലു വച്ചുകഴിഞ്ഞാല്‍ എല്ലാദിവയവും വൈകുന്നേരം മുതല്‍ ഇവിടെ ബന്ധുമിത്രാദികളുടേയും മറ്റ് ഭക്തജനങ്ങളുടെയും തിരക്കായിരിക്കും. സംഗീതവും പ്രാര്‍ത്ഥനയും കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളെ ആനന്ദത്തില്‍ ആറാടിക്കാന്‍ ഈ കുടുംബത്തിന് കഴിയുന്നു. കൊലു കണ്ട് മടങ്ങുന്നവര്‍ക്ക് സമ്മാനം നല്‍കിയാണ് തിരിച്ചയയ്ക്കുന്നത്.
കൊലു വച്ചുകഴിഞ്ഞാല്‍ എല്ലാദിവയവും വൈകുന്നേരം മുതല്‍ ഇവിടെ ബന്ധുമിത്രാദികളുടേയും മറ്റ് ഭക്തജനങ്ങളുടെയും തിരക്കായിരിക്കും. സംഗീതവും പ്രാര്‍ത്ഥനയും കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളെ ആനന്ദത്തില്‍ ആറാടിക്കാന്‍ ഈ കുടുംബത്തിന് കഴിയുന്നു. കൊലു കണ്ട് മടങ്ങുന്നവര്‍ക്ക് സമ്മാനം നല്‍കിയാണ് തിരിച്ചയയ്ക്കുന്നത്.
advertisement
6/7
 നവരാത്രിക്ക് ഒരു മാസം മുമ്പ് തന്നെ ഇതിന് വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ ശക്തികൃപയില്‍ ആരംഭിക്കും. നവരാത്രി കഴിഞ്ഞാല്‍ ഉടന്‍ അടുത്ത വര്‍ഷത്തിലേക്കുള്ള തയാറെടുപ്പായിരിക്കും. കുടുംബാംഗങ്ങള്‍ എല്ലാ സഹായവും നല്‍കി കുട്ടുവിനൊപ്പം ഉണ്ട്.
നവരാത്രിക്ക് ഒരു മാസം മുമ്പ് തന്നെ ഇതിന് വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ ശക്തികൃപയില്‍ ആരംഭിക്കും. നവരാത്രി കഴിഞ്ഞാല്‍ ഉടന്‍ അടുത്ത വര്‍ഷത്തിലേക്കുള്ള തയാറെടുപ്പായിരിക്കും. കുടുംബാംഗങ്ങള്‍ എല്ലാ സഹായവും നല്‍കി കുട്ടുവിനൊപ്പം ഉണ്ട്.
advertisement
7/7
 നിരവധി പുരസ്‌ക്കാരങ്ങളും കുട്ടുവിനെ തേടി എത്തിയിട്ടുണ്ട്. 50 ബൊമ്മകളില്‍ നിന്ന് തുടങ്ങി 5000 ബൊമ്മകളില്‍ എത്തി നില്‍ക്കുകയാണ് ഈ കുടുംബം.
നിരവധി പുരസ്‌ക്കാരങ്ങളും കുട്ടുവിനെ തേടി എത്തിയിട്ടുണ്ട്. 50 ബൊമ്മകളില്‍ നിന്ന് തുടങ്ങി 5000 ബൊമ്മകളില്‍ എത്തി നില്‍ക്കുകയാണ് ഈ കുടുംബം.
advertisement
'പുലർച്ചെ 3ന് എഴുന്നേൽപ്പിച്ച് കുതിരകൾ ഇണചേരുന്നത് കാണിച്ചുതന്നു'; സൽമാൻ ഖാന്റെ ഫാംഹൗസ് അനുഭവം പറഞ്ഞ് നടൻ രാഘവ് ജുയൽ
'പുലർച്ചെ 3ന് എഴുന്നേൽപ്പിച്ച് കുതിരകൾ ഇണചേരുന്നത് കാണിച്ചുതന്നു'; സൽമാൻ ഖാന്റെ ഫാംഹൗസ് അനുഭവം പറഞ്ഞ് രാഘവ് ജുയൽ
  • സൽമാൻ ഖാന്റെ ഫാംഹൗസിലെ അനുഭവം മറ്റൊരു ലോകം പോലെയാണെന്ന് രാഘവ് ജുയൽ പറഞ്ഞു.

  • പുലർച്ചെ 3 മണിക്ക് കുതിരകളുടെ ഇണചേരൽ കാണാൻ സൽമാൻ ഖാൻ രാഘവിനെയും കൂട്ടുകാരെയും കൊണ്ടുപോയി.

  • ഫാംഹൗസിലെ പാർട്ടികൾ രാത്രി മുഴുവൻ നീളും, ഡേർട്ട് ബൈക്കുകളും എടിവികളും ഉപയോഗിച്ച് രസകരമായ അനുഭവങ്ങൾ.

View All
advertisement