പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ ചെർപ്പുളശേരി പാര്‍ത്ഥനില്ല

Last Updated:
1/5
 ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. 44 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി പാര്‍ത്ഥന്‍ ചികിത്സയിലായിരുന്നു.
ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. 44 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി പാര്‍ത്ഥന്‍ ചികിത്സയിലായിരുന്നു.
advertisement
2/5
 തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. ഇളമുറ തമ്പുരാന്‍ ചെര്‍പ്പുളശേരി പാര്‍ഥന്‍ എന്നാണ് ആനപ്രേമികള്‍ വിളിച്ചിരുന്നത്.
തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. ഇളമുറ തമ്പുരാന്‍ ചെര്‍പ്പുളശേരി പാര്‍ഥന്‍ എന്നാണ് ആനപ്രേമികള്‍ വിളിച്ചിരുന്നത്.
advertisement
3/5
 തിടമ്പേറ്റേണ്ടിയിരുന്ന പാര്‍ഥന്‍ തൃശൂര്‍ പൂരത്തിന് കൊടിയേറിയ ദിവസം വിട പറഞ്ഞത് ആനപ്രേമികളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
തിടമ്പേറ്റേണ്ടിയിരുന്ന പാര്‍ഥന്‍ തൃശൂര്‍ പൂരത്തിന് കൊടിയേറിയ ദിവസം വിട പറഞ്ഞത് ആനപ്രേമികളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
advertisement
4/5
 പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ക്കല്‍ പതിവായി എത്താറുള്ളത് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥനായിരുന്നു.
പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ക്കല്‍ പതിവായി എത്താറുള്ളത് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥനായിരുന്നു.
advertisement
5/5
 തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാറമേക്കാവു പദ്മനാഭന്‍, ഗുരുവായൂര്‍ നന്ദന്‍ എന്നീ ഗജവീരന്‍മാര്‍ക്കൊപ്പം പൂരപ്രേമികളെ ആകര്‍ഷിക്കുന്നതായിരുന്നു പാര്‍ഥന്റെ തലയെടുപ്പും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാറമേക്കാവു പദ്മനാഭന്‍, ഗുരുവായൂര്‍ നന്ദന്‍ എന്നീ ഗജവീരന്‍മാര്‍ക്കൊപ്പം പൂരപ്രേമികളെ ആകര്‍ഷിക്കുന്നതായിരുന്നു പാര്‍ഥന്റെ തലയെടുപ്പും.
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement