പാമ്പു വളർത്തൽ കേന്ദ്രത്തിലെ പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി യുവതിക്ക് ദാരുണാന്ത്യം. ഓക്‌സ്ഫര്‍ഡിലെ ബെന്‍ടണിലാണ് സംഭവം. ബുധനാഴ്ച രാത്രി ലോറ ഹഴ്സ്റ്റ് എന്ന 36 കാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
advertisement
2/4
എട്ടടിയോളം നീളമുള്ള പെരുമ്പാമ്പാണ് യുവതിയുടെ കഴുത്തിൽ വരിഞ്ഞു മുറുക്കിയത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തില്‍പ്പെട്ടവയാണ് യുവതിയെ ആക്രമിച്ചത്.
advertisement
3/4
യുവതിക്ക് കൃത്രിമശ്വാസം ഉൾപ്പെടെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ പാമ്പ് വളർത്തൽ കേന്ദ്രത്തിൽ 140 പാമ്പുകളുണ്ടായിരുന്നെന്നാണ് വിവരം. ഇതിൽ ഇരുപതെണ്ണവുംലോറയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു.
advertisement
4/4
പാമ്പുവളർത്തൽ കേന്ദ്രത്തിൽ ബോധരഹിതമായിയ കാണപ്പെട്ട ഷെറിഫ് ഡൊണാള്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. തന്റെ ഉടമസ്ഥതയിലുള്ള പാമ്പുകളെ ശുശ്രൂഷിക്കാൻ ലോറ ആഴ്ചയില്‍ രണ്ട് തവണ ഇവിടെ എത്താറുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.
മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.
പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.