'കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് കപട ബുദ്ധിജീവികള്‍ മിണ്ടാത്തതെന്താണ്?' വിജയ് സങ്കല്‍പ് റാലിയില്‍ മോദി

Last Updated:
1/8
 സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇടത് പക്ഷത്തിന് ഇരട്ടത്താപ്പാണെന്ന് പ്രധാന മന്ത്രി
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇടത് പക്ഷത്തിന് ഇരട്ടത്താപ്പാണെന്ന് പ്രധാന മന്ത്രി
advertisement
2/8
 ബിജെപി കേരളത്തോടൊപ്പമാണ്, ജനങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊപ്പമാണ്. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയാല്‍ അവര്‍ക്ക് തെറ്റിയെന്ന് മോദി
ബിജെപി കേരളത്തോടൊപ്പമാണ്, ജനങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊപ്പമാണ്. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയാല്‍ അവര്‍ക്ക് തെറ്റിയെന്ന് മോദി
advertisement
3/8
modi
'രാജ്യത്തിന്റെ ആചാരങ്ങളും സാംസ്‌കാരിക പാരമ്പര്യവും കാത്തു സൂക്ഷിക്കപ്പെട്ടതാണ്. വിദേശശക്തികള്‍ അത് തകര്‍ക്കാന്‍ ശ്രമിച്ചു. എന്നിട്ടും നടന്നില്ല. ചിലര്‍ രാഷ്ട്രീയലാഭത്തിന് വേണ്ടി വിശ്വാസവും മുത്തലാഖ് പോലെയുള്ള അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നില്ല.' പ്രധാന മന്ത്രി
advertisement
4/8
 ഇപ്പോള്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കി. നമ്മുടെ സംസ്‌കാരങ്ങളിലുള്ള കടന്നുകയറ്റം അനുവദിക്കില്ല. വിശ്വാസികള്‍ക്ക് നേരെയുള്ള ലാത്തി പ്രയോഗം അംഗീകരിക്കില്ല. രാജ്യത്തെ ആചാരം സംരക്ഷിക്കാന്‍ ലാത്തിയടി കൊള്ളണോയെന്ന് വിജയ് സങ്കല്‍പ് റാലിയില്‍ മോദി
ഇപ്പോള്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കി. നമ്മുടെ സംസ്‌കാരങ്ങളിലുള്ള കടന്നുകയറ്റം അനുവദിക്കില്ല. വിശ്വാസികള്‍ക്ക് നേരെയുള്ള ലാത്തി പ്രയോഗം അംഗീകരിക്കില്ല. രാജ്യത്തെ ആചാരം സംരക്ഷിക്കാന്‍ ലാത്തിയടി കൊള്ളണോയെന്ന് വിജയ് സങ്കല്‍പ് റാലിയില്‍ മോദി
advertisement
5/8
 ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നല്‍കും. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസും സോളാര്‍ കേസും ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി
ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നല്‍കും. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസും സോളാര്‍ കേസും ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി
advertisement
6/8
 'എന്‍ഡിഎ സര്‍ക്കാരിന്റേത് 'സബ് കാ സാഥ്, സബ് കാ വികാസ്' എന്ന് മുദ്രാവാക്യമാണ്. ബിജെപിയുടേത് ദേശസുരക്ഷ ഉറപ്പാക്കാനുള്ള നയങ്ങളാണ്.' പ്രധാനമന്ത്രി
'എന്‍ഡിഎ സര്‍ക്കാരിന്റേത് 'സബ് കാ സാഥ്, സബ് കാ വികാസ്' എന്ന് മുദ്രാവാക്യമാണ്. ബിജെപിയുടേത് ദേശസുരക്ഷ ഉറപ്പാക്കാനുള്ള നയങ്ങളാണ്.' പ്രധാനമന്ത്രി
advertisement
7/8
 ബിജെപിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഞാനിവിടെ വന്നത്. വര്‍ഗീയ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഇവിടെ ദശാബ്ദങ്ങളായി ഇവിടം ഭരിച്ച് നശിപ്പിച്ചു. ബിജെപിയുടേത് ബദല്‍ രാഷ്ട്രീയമാണെന്നും കോഴിക്കോട് വിയ് സങ്കല്‍പ് റാലിയെ അഭിസേബോധന ചെയ്യവേ മോദി പറഞ്ഞു
ബിജെപിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഞാനിവിടെ വന്നത്. വര്‍ഗീയ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഇവിടെ ദശാബ്ദങ്ങളായി ഇവിടം ഭരിച്ച് നശിപ്പിച്ചു. ബിജെപിയുടേത് ബദല്‍ രാഷ്ട്രീയമാണെന്നും കോഴിക്കോട് വിയ് സങ്കല്‍പ് റാലിയെ അഭിസേബോധന ചെയ്യവേ മോദി പറഞ്ഞു
advertisement
8/8
 'ഇവിടെ കപട ബുദ്ധിജീവികള്‍, ടുക്‌ഡേ ടുക്‌ഡേ ഗ്യാങുകള്‍, കപട സന്നദ്ധ സംഘടനകള്‍, നഗര മാവോയിസ്റ്റുകള്‍ ഒക്കെ ഉയര്‍ന്നു വരികയാണ്. ഈ കേരളത്തെ ലബോറട്ടറിയായാണ് കാണുന്നത്. ഇവിടത്തെ ജനങ്ങളുടെ വികാരത്തെ അവഹേളിക്കുകയാണ്.' മോദി കുറ്റപ്പെടുത്തി.
'ഇവിടെ കപട ബുദ്ധിജീവികള്‍, ടുക്‌ഡേ ടുക്‌ഡേ ഗ്യാങുകള്‍, കപട സന്നദ്ധ സംഘടനകള്‍, നഗര മാവോയിസ്റ്റുകള്‍ ഒക്കെ ഉയര്‍ന്നു വരികയാണ്. ഈ കേരളത്തെ ലബോറട്ടറിയായാണ് കാണുന്നത്. ഇവിടത്തെ ജനങ്ങളുടെ വികാരത്തെ അവഹേളിക്കുകയാണ്.' മോദി കുറ്റപ്പെടുത്തി.
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement