'ഇതാണ് രാഷ്ട്രീയ മര്യാദ': തരൂരിനെ കാണാന്‍ നിർമ്മലാ സീതാരാമനെത്തി

Last Updated:
'ഇതാണ് രാഷ്ട്രീയ മര്യാദ': തരൂരിനെ കാണാന്‍ നിർമ്മലാ സീതാരാമനെത്തി
1/7
 തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശശി തരൂരിനെ സന്ദർശിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തലസ്ഥാനത്തെത്തിയ നിർമല സീതാരാമൻ തിരക്കുകളുടെ ഇടവേളയിൽ തരൂരിനെ കാണാൻ ആശുപത്രിയിലെത്തുകയായിരുന്നു
തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശശി തരൂരിനെ സന്ദർശിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തലസ്ഥാനത്തെത്തിയ നിർമല സീതാരാമൻ തിരക്കുകളുടെ ഇടവേളയിൽ തരൂരിനെ കാണാൻ ആശുപത്രിയിലെത്തുകയായിരുന്നു
advertisement
2/7
 കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗാന്ധാരിയമ്മൻ ക്ഷേത്രത്തിലെ തുലഭാരത്തിനിടയിലാണ് തരൂരിന് പരിക്കേറ്റത്
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗാന്ധാരിയമ്മൻ ക്ഷേത്രത്തിലെ തുലഭാരത്തിനിടയിലാണ് തരൂരിന് പരിക്കേറ്റത്
advertisement
3/7
 തുലാഭാരത്തിനിടെ ത്രാസ് ഇളകി തലയിലേക്ക് വീഴുകയായിരുന്നു
തുലാഭാരത്തിനിടെ ത്രാസ് ഇളകി തലയിലേക്ക് വീഴുകയായിരുന്നു
advertisement
4/7
 കോൺഗ്രസ് നേതാക്കളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു അപകടം
കോൺഗ്രസ് നേതാക്കളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു അപകടം
advertisement
5/7
 തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
6/7
 തലയിൽ എട്ട് തുന്നലുകളാണ് വേണ്ടി വന്നത്.
തലയിൽ എട്ട് തുന്നലുകളാണ് വേണ്ടി വന്നത്.
advertisement
7/7
 തുന്നലിട്ടശേഷം വിദഗ്ധ പരിശോധനക്കായി തരൂരിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തുന്നലിട്ടശേഷം വിദഗ്ധ പരിശോധനക്കായി തരൂരിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
advertisement
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
  • ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള അഭിപ്രായത്തിന് പിന്നാലെ എ ആർ റഹ്മാൻ സൈബർ ആക്രമണം നേരിടുന്നു

  • മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റിനെ പിന്തുണച്ച് റഹ്മാന്റെ മക്കൾ ഖദീജയും റഹീമയും രംഗത്തെത്തി

  • വിയോജിപ്പുകൾ മാന്യമായി അറിയിക്കണമെന്നും വ്യക്തിഹത്യയും അധിക്ഷേപവും വെറുപ്പിന്റെ ഭാഷയാണെന്നും കൈലാസ്.

View All
advertisement